നമ്മുടെ മാധ്യമങ്ങള്‍ വാര്‍ത്തകളെ എങ്ങിനെ കാണുന്നു, ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ അവരവരുടെ വരികളില്‍ ..... പ്രാദേശികം ...

Saturday, May 26, 2012

പിണറായി മറുപടി പറയണം: വയലാര്‍ രവി

ന്യൂഡല്‍ഹി: എതിരാളികളെ സി.പി.എം വകവരുത്താറുണ്ടെന്ന എം.എം മണിയുടെ പ്രസ്താവനയോട് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിക്കണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി ആവശ്യപ്പെട്ടു. പിണറായിയുടെ അറിവോടെയാണ് മണി കൊലപാതക പരമ്പരകളെക്കുറിച്ച് പറഞ്ഞത്. സി.പി.എമ്മിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവുമാണ് പ്രസാതവനയില്‍ തെളിഞ്ഞത്. ഇതിനോട് ജനങ്ങള്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

മണിക്കെതിരെ കേസെടുക്കണം: കോണ്‍ഗ്രസ്

തിരുവനന്തപുരം: എം.എം മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ അടിയന്തരമായി കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസ്സന്‍ ആവശ്യപ്പെട്ടു

മണിയുടെ വെളിപ്പെടുത്തലില്‍ നിയമനടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ പ്രസ്താവന കണക്കിലെടുത്ത് നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മണി വെളിപ്പെടുത്തിയത് വിലപ്പെട്ട കാര്യങ്ങളാണ്. വളരെ ഗൗരവമുള്ളവയാണിത്. അവ പരിശോധിച്ച് നടപടിയെടുക്കും. മണി പറഞ്ഞതിനോട് ആദ്യം പ്രതികരിക്കേണ്ടത് പിണറായി വിജയന്‍ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലേണ്ടവരെ കൊന്ന് ശീലമുണ്ട്: എം.എം മണി

തൊടുപുഴ: രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും സി.പി.എമ്മിന് ശീലമുണ്ടെന്ന് പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി. കൊല്ലേണ്ടവരെ കൊല്ലുക തന്നെ ചെയ്യും. ഇനിയും കൊല്ലും. പീരുമേട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന അയ്യപ്പദാസിനെ കൊലപ്പെടുത്തിയ ബാലന്റെ കൊല ഉദാഹരണം. ഞങ്ങളുടെ അയ്യപ്പദാസ്. ഏരിയ കമ്മിറ്റി അംഗം പാവം കല്യാണം പോലും കഴിച്ചിട്ടില്ല. ഈ ഉമ്മന്‍ ചാണ്ടിയുടേയും പി.ടി തോമസിന്റെയും ആളുകള്‍ ചേര്‍ന്ന് വെട്ടിവെട്ടിക്കൊന്നു. അതിന് മറുപടി കൊടുത്തില്ലേ

ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കിയാണ് വകവരുത്തിയത്. വെടിവെച്ചും തല്ലിയും കുത്തിയും കൊന്നു. ആദ്യത്തവനെ വെടിവെച്ചുകൊന്നു. ഒരാളെ തല്ലിക്കൊന്നു. മറ്റൊരുത്തനെ കുത്തിക്കൊന്നു. അതോടെ കോണ്‍ഗ്രസുകാര്‍ അവിടെനിന്ന് ഖദറും വിട്ട് ഊളയിട്ടു. സഖാക്കളെ കൊന്ന എല്ലാവരോടും പ്രതികാരം ചെയ്യാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ട എന്ന് പറയുന്നതുപോലെ ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കേണ്ട. തൊടുപുഴയില്‍ പൊതുചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു മണിയുടെ വിവാദ പരാമര്‍ശങ്ങള്‍. കൊന്നാല്‍ കൊന്നെന്ന് പറയാന്‍ പാര്‍ട്ടിക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് ചൂണ്ടിക്കാട്ടി കേരളത്തില്‍ ഇത് ആദ്യത്തെ കൊലയൊന്നുമല്ലല്ലോ എന്ന് മണി പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍ ഉത്തമനായ കമ്യൂണിസ്റ്റാണെന്ന് വി.എസ് പറഞ്ഞത് ശരിയായില്ല. ചന്ദ്രശേഖരന്റെ സംസ്‌കാര ചടങ്ങില്‍ വി.എസ് പങ്കെടുത്തത് ശരിയല്ല. പാര്‍ട്ടിയെ പൊളിക്കാന്‍ നടക്കുന്നവര്‍ എങ്ങനെ ഉത്തമനായ കമ്യൂണിസ്റ്റാകും-അദ്ദേഹം ചോദിച്ചു.

ടി.പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല. വി.എസ് തിരുത്താത്ത തെറ്റാണ്. കേന്ദ്രനേതൃത്വത്തിന് വി.എസ് അയച്ചുവെന്ന് പറയുന്ന വ്യാജ കത്തിനെ തിരുത്താന്‍ അദ്ദേഹം തയാറായില്ല. വി.എസ് സി.പി.എം വിട്ട് വരണമെന്ന് രമേശ് ചെന്നിത്തലയും കെ.എം മാണിയും സ്വാഗതം ചെയ്യുന്നു. വി.എസ് ഇതിനോട് പ്രതികരിക്കാത്തതും തെറ്റ്. ഗാന്ധിയെക്കാള്‍ വലിയ മഹാനായി ടി.പിയെ സി.പി.ഐ അടക്കമുള്ളവര്‍ കാണുന്നു.

രാഷ്ട്രീയ പ്രതിയോഗികളെ ആശയപരമായിട്ടാണ് സി.പി.എം നേരിടാറുള്ളതെന്ന് പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ ആവര്‍ത്തിക്കുമ്പോഴാണ് പാര്‍ട്ടിയുടെ ഒരു ജില്ലാ സെക്രട്ടറി തന്നെ പ്രതിയോഗികളെ വകവരുത്തി ശീലമുണ്ടെന്ന് പരസ്യമായി പറയുന്നത്

Friday, May 25, 2012

pradeshikam

പോലീസ് മൂന്നാം മുറ പ്രയോഗിക്കുന്നുവെന്ന് സി.പി.എം

കോഴിക്കോട്: ടി.പി വധക്കേസില്‍ കസ്റ്റഡിയിലുള്ളവരെ പോലീസ് പീഡിപ്പിക്കുകയാണെന്ന് സി.പി.ഐ.എം ആരോപിച്ചു. രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്യലിന്റെ ഭാഗമായി പ്രതിചേര്‍ത്തിരിക്കുന്നവര്‍ക്കെതിരെ മൂന്നാം മുറ പ്രയോഗിക്കുകയാണെന്ന് സി.പി.എം നേതാവ് എളമരം കരീം ആരോപിച്ചു. കോഴിക്കോട് വാര്‍ത്താ സമ്മേളത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.

സി.എച്ച്.അശോകനേയും കൃഷ്ണനേയും ശാരീരികവും മാനസികവുമായി സമ്മര്‍ദത്തിലാക്കി മൊഴിയെടുക്കുകയാണ്. കസ്റ്റഡിയിലുള്ളവരെ ദിവസങ്ങളോളം ഉറങ്ങാന്‍ സമ്മതിക്കുന്നില്ല. ഭക്ഷണം പോലും അവര്‍ക്ക് നല്‍കുന്നില്ല. അടിയന്തരാവസ്ഥക്കാലത്തെ കക്കയം ക്യാമ്പിനെ ഓര്‍മ്മിപ്പിക്കുന്ന രംഗങ്ങളാണ് രഹസ്യകേന്ദ്രത്തില്‍ നടക്കുന്നത്. തീര്‍ത്തും മനുഷ്യത്വരഹിതമായ പീഢനങ്ങളാണ് നടക്കുന്നത്. സി.എച്ച്. അശോകന്റെ മോഴിയായി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ്. പാര്‍ട്ടിയെ കരിവാരിത്തേക്കാനാണ് സി.എച്ച് അശോകനെ പ്രതി ചേര്‍ത്തിരിക്കുന്നത്. അസുഖബാധിതനാണ് അശോകന്‍. അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാകുമോ എന്ന ആശങ്കയുണ്ടെന്നും കരീം. കസ്റ്റഡിയിലുള്ളവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി ആലോചിക്കും. പാര്‍ട്ടി കേന്ദ്രം ആരെയും വധിക്കാന്‍ ഗൂഢാലോചന നടത്തുന്ന സ്ഥലമല്ല. കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഒരു സംഘം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഒരു പ്രമുഖ പത്രമാണ് ഇതിന് പിന്നില്‍. അന്വേഷണ സംഘത്തിലെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായ സന്തോഷ്‌കുമാറാണ് ഈ മാധ്യമം വഴി കേസ് സംബന്ധിച്ച കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും കരീം ആരോപിച്ചു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച റൂറല്‍ എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സി.എച്ച്.അശോകനെ വടകരയിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയതായി ഏറ്റവും ഒടുവില്‍ വിവരം ലഭിച്ചതായി വാര്‍ത്താ സമ്മേളനം അവസാനിക്കാറായപ്പോള്‍ കരീം കൂട്ടിച്ചേര്‍ത്തു.

ടി,കെ,ഹംസക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ;വി.എസ്

æµÞˆ¢D ÉÞVGßAí ¥Éµ¿ÎáIÞÕáçOÞæÝÞæA çµÞÜßG{AáK ¦æ{K ØßÉß®¢ Ø¢ØíÅÞÈØÎßÄß ¥¢·¢ ¿ß.æµ.Ù¢ØÏáæ¿ ÕßÎVÖÈJßÈí ¥ÄßÖµíÄÎÞÏ ÎùáÉ¿ßÏáÎÞÏß dÉÄßÉf çÈÄÞÕí Õß.®Øí.¥ºcáÄÞÈwX. ®.æµ.ç·ÞÉÞÜæÈ ÕßÎVÖß‚ çµÞYd·ØáµÞøÈÞÃí Ù¢ØæÏKí ºâIßAÞGßÏÞÃí ¥çgÙ¢ dÉÄßµøß‚Äí.

Ù¢ØÏáæ¿ dÉØíÄÞÕÈ ¯ùÈÞ¿X ÄÎÞÖÏÞÏß ®¿áJÞW ÎÄßæÏKá ÉÞVGß Ø¢ØíÅÞÈ æØdµGùß ÉùEçˆÞ ®Kí ÎÞÇcÎdÉÕVJµV çºÞÆß‚çMÞÝÞÃí Õß®Øí ¦E¿ß‚Äí.

Ù¢Ø È¿JßÏ dÉØíÄÞÕÈ ¾ÞX çµGá.Ù¢Ø çµÞÜßGß{AÜßæÈ ÉxßÏᢠçµÞÜßGß{AáKÄßæÈ µáù߂ᢠÉùEçˆÞ. ÎáØËV ¥ÙNÆí, ç¼cÞÄßÌØá, ®.æµ.¼ß, Øáwø‡ ÎáÄW §Oß‚ßÌÞÕ ÕæøÏáU 32çÉV øâÉàµøß‚ ÉÞVGßÏÞÃí ØßÉß®¢. ÁÞæCÏáæ¿ ¥ÕØøÕÞÆÉøÎÞÏ ÈÏBæ{ çºÞÆc¢æºÏíÄí ÉÞVGßÏßW ÈßKá ÉáùJáçÉÞÏ ¾Bæ{ ÕV·ÕFµæøKÞÏßøáKá Õß{ß‚ßøáKÄí.æµÞˆBZAá çÖ×¢ §ì ÉÞVGß çµÞÝßçAÞGá çÏÞ·¢ çºVKçMÞZ ÉJáÜfJßÜÇßµ¢ çÉV ¥ÃßÈßøKá. ¥ÄßæÜÞøáJÈÞÃí Ù¢Ø.

µã×ßAÞæø ¥ÎøÞÕÄß µÞ¿áµ{ßW ÈßKí ¥¿ß‚ßùAßÏçMÞZ §ÄßæÈÄßæø ®æµ¼ß ÈßøÞÙÞøØÎø¢ æºÏíÄá. ¥ÕVAí ¥VÙÎÞÏ ÍâÎß ÈWµßÏ çÖ×çÎ §ùAÞÕâ ®Kí ®æµ¼ß ¦ÕÖcæMGá.  µÞÜX ÕKá Õß{ß‚ßGᢠ®çL çÉÞµÞJâ çµÞÕÞÜÞ çµÞÕÞÜÞ ®Kí Õß{ß‚ÕÈÞÃí ¿ß.æµ.Ù¢Ø.¥Kí ÁßØßØß dÉØßÁaÞÏßøáKá §ì ÎÞÈcX.

¥BæÈ ¾Bæ{ˆÞ¢ µâ¿ß ©IÞAßÏ ÉÞVGß Õ{VKçMÞZ Éæ‡ Éæ‡ ØßÉß®NßW µ¿Káµâ¿ß Ù¢Ø ®¢®W®ÏÞÏß ®¢ÉßÏÞÏß ÎdLßÏÞÏß ¦ÈáµâÜc¢ Éxß. §ÈßÏᢠ¦ÈáµâÜcJßÈá çÕIß µÞJßøßAáµÏÞÃí. §BæÈÏáUÏÞZAÞøáæ¿ Öá¢ÍJøæJ Éxß ®Lá ÎùáÉ¿ß ÉùÏÞÈÞæÃKÞÃí ¾ÞX ÈßBç{Þ¿á çºÞÆßAáKæÄKᢠÕß®Øí µâGßç‚VJá.  

ടി.പി.വധം സി.പി,എം .ഏരിയ കമ്മറ്റി അംഗം അറസ്റ്റില്‍

çµÞÝßçAÞ¿íD ¿ß.Éß ºdwçÖ¶øX ÕÇçAØßW ØßÉß®¢ ÄÜçÛøß ¯øßÏ µNßxß ¯¢·¢ Éß.Éß. øÞεã×íÃX ¥ùØíxßÜÞÏß. µHâV ØbçÆÖß ¥ÍßæÏK ¥Íß¼ßJᢠ¥ùØíxßÜÞÏßGáIí. æµÞÜÉÞĵæJAáùß‚á øÞεã×íÃÈᢠÎáXµâGß ¥ùßÏÞÎÞÏßøáæKKá æÉÞÜàØßÈá æÄ{ßÕá ÜÍß‚á. dÉÄßµZ ÉÜøᢠøÞεã×íÃÈáÎÞÏß çËÞY ÕÝß ÌtæMGßøáKá. øÞεã×íÃæa çÉøßW ·âÂÞçÜÞºÈ µáxÎÞÃí ºáÎJßÏßøßAáKÄí. øÞεã×íÃæÈ ¼ÞÎcÎ߈ÞÕµáMí dɵÞøÎÞÃí ¥ùØíxí æºÏíÄßøßAáKÄí. æµÞÜÉÞĵ¢ ÎáXµâGß ¥ùßEßGᢠĿÏÞX dÖÎß‚ßG߈ ®KÞÃí æÉÞÜàØí Ø¢¸¢ µæIJßÏÄí.

¥Íß¼ßJßæa ©x ØáÙãJÞÃí Øß¼ßJí. ¥Íß¼ßJÞÃí Øß¼ßJßÈí øfæM¿ÞÈáU ÕÝßæÏÞøáAßÏÄí. ¿ßÉßÏáæ¿ æµÞÜÉÞĵÕᢠÎáùßçÕxÄᢠ¥Íß¼ßJßÈá ¥ùßÏÞÎÞÏßøáæKKᢠæÉÞÜàØí µæIJß. ¥çÄØÎÏ¢, ÉÞVGßÏáÎÞÏß ÌtæMG ¦æø µØíxÁßÏßæÜ¿áJÞÜᢠ®dÄÏᢠæÉæGKí ¥ùØíxí çø~æM¿áJáµÏÞÃí æÉÞÜàØí Ø¢¸¢ æºÏíÄáÕøáKÄí. ¦Æc¸G çºÞÆc¢ 溇W ÉâVJàµøß‚í ©¿X ÄæK øÞεã×íÃæaÏᢠ¥Íß¼ßJßæaÏᢠ¥ùØíxí çø~æM¿áJß.

അച്ചടകലെന്ഘനം ആരുനടതിയാലും നടപടി ;എം .എ, ബേബി

æȇÞxßXµøD ÉÞVGß ¥‚¿A¢ Ü¢¸ßAáKÄí ¯Äá ÎáÄßVK çÈÄÞÕÞÏÞÜᢠ¥‚¿A È¿É¿ßÏáIÞµáæÎKí ØßÉß®¢ æÉÞ{ßxíÌcçâùÞ ¥¢·¢ ®¢.®.çÌÌß. §JøJßW ÎáÄßVK çÈÄÞAZæAÄßæø È¿É¿ßæÏ¿áJ ºøßdÄ¢ ØßÉß®NßÈáæIKᢠçÌÌß   ÉùEá.

ºdwçÖ~øX ÕÇ¢ dÉÞçÆÖßµÎÞÏ dÉÖíÈB{áæ¿ çÉøßW ©IÞÏÄÞÃí. ØßÉß®NßæÜ ¯æÄCßÜᢠdÉÕVJµVAí æµÞÜÉÞĵÕáÎÞÏß ÌtÎáæIKí ÕØíÄáÈß×íÀÎÞÏß æÄ{ßÏßAæMGÞW µVÖÈ È¿É¿ßÏáIÞµáæÎKᢠ®¢.®.çÌÌß ÉùEá.

Thursday, May 24, 2012

ചന്ദ്രശേഖരന്‍ വധം: നേതാക്കളെ കസ്റ്റഡിയില്‍ വിട്ടു

വടകര: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് സി.പി.എം നേതാക്കളെ കോടതി 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.സി.പി.എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച് അശോകന്‍, ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ.കെ കൃഷ്ണന്‍ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. എന്‍.ജി.ഒ യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സി.എച്ച് അശോകന്‍. കഴിഞ്ഞ ദിവസം രാത്രി ഇവരെ ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ചിരുന്നു. കൊലപാതകത്തില്‍ ഇവരുടെ പങ്ക് വ്യക്തമായതിനെത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മൂന്ന് സി.പി.എം. പ്രാദേശിക നേതാക്കളുള്‍പ്പെടെ 14 പേരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. സി.പി.എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രന്‍, കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ ബ്രാഞ്ച്‌സെക്രട്ടറിയുമായ കണ്ണൂര്‍ ചെറുപറമ്പ് പറമ്പത്ത് കൃഷ്ണനിവാസില്‍ ജ്യോതിബാബു എന്നീ പ്രാദേശിക നേതാക്കളാണ് നേരത്തെ അറസ്റ്റിലായത്.ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനാറായി.

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ നേരിട്ടു പങ്കാളിയായ മാഹി അരയാക്കൂല്‍ ചമ്പാടി സ്വദേശിയും പന്തക്കലിലെ താമസക്കാരനുമായ അണ്ണന്‍ എന്ന സിജിത്തിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ചന്ദ്രശേഖരനെ വെട്ടിക്കൊന്ന സംഘത്തിലെ ഒരാള്‍ ആദ്യമായാണ് പിടിയിലാവുന്നത്. സിജിത്തിനെ അന്വേഷണസംഘം ബുധനാഴ്ച വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ച് കോടതി പ്രതിയെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

കര്‍ണാടക ഇന്‍റലിജന്‍സിന്റെ സഹായത്തോടെയാണ് എ.ഡി.ജി.പി. വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മൈസൂരില്‍ നിന്ന് സിജിത്തിനെ പിടികൂടിയത്.

Wednesday, May 23, 2012

പെട്രോള്‍ സംസ്ഥാന നികുതി ഒയിവാകും

ÄßøáÕÈLÉáø¢ D æÉçd¿ÞZ ÕßÜÕVÇÈÏáæ¿ ¦¸ÞÄ¢ µáùÏíAÞX    Ø¢Øí@ÞÈJßæa ÈßµáÄß ÕßÙßÄ¢ ²ÝßÕÞAá¢. §KæJ ÎdLßØÍÞçÏÞ·JßW §Äá Ø¢Ìtß‚ ÄàøáÎÞÈ¢ ©IÞµáæÎKùßÏáKá

ഇന്ന് എല്‍ ഡി ഫ് ,ബി ജെ പി ഹര്‍താല്‍

ÄßøáÕÈLÉáø¢D æÉçd¿ÞZ ÕßÜÕVÇÈÏíæAÄßæø Ø¢Øí@ÞÈJí §Ká ÙVJÞÜßÈí §¿ÄáÎáKÃßÏᢠÌßæ¼ÉßÏᢠ¦ÙbÞÈ¢ æºÏíÄá. øÞÕßæÜ ¦ùáÎáÄW ææÕµßGí ¦ùáÕæøÏÞÃá ÙVJÞW.

ÕßÜAÏxJßW  æÉÞùáÄßÎáGáK ¼ÈBZAá çµÞYd·Øí çÈÄãÄbJßÜáU ÏáÉß® ØVAÞV ÈWµßÏ ¯xÕᢠdµâøÎÞÏ dÉÙøÎÞÃá æÉçd¿Þ{ßæa ÕX ÕßÜÕVÇÈæÏKí ®WÁß®Ëí µYÕàÈV ææÕA¢ ÕßÖbX ÉùEá. ÉÞW, ÉdÄ¢, ¦ÖáÉdÄß, ÕßÕÞÙ¢ Äá¿BßÏÕæÏ §KæJ ÙVJÞÜßWÈßKí ²ÝßÕÞAßÏßGáæIKᢠµYÕàÈV ¥ùßÏß‚á.

ടി പി വധം കൊലസംഘമഗം പിടിയില്‍

çµÞÝßçAÞ¿í D ùÕÜâ×Èùß ÎÞVµíØßØíxí ÉÞVGß çÈÄÞÕí ¿ß.Éß. ºdwçÖ~øæÈ æµÞÜæM¿áJßÏ µbçG×X Ø¢¸JßæÜ ²øÞZ ¥ùØíxßÜÞÏß. ºdwçÖ~øæÈ æÕGáKÄßÈßæ¿ µâæ¿ÏáUÕøßW ÈßKá èµÏíAá æÕçGx µHâV ÉÞÈâV æºOÞ¿í ¥øÏÞAâV ÉÞÜçùÞJá ÕàGßW ¥HX ®Ká Õß{ßAáK Øß¼ßJí (23) ¦Ãí èÎØâøßW æºÞŒÞÝíº dÉçÄcµ ¥çÈb×à آ¸Jßæa Éß¿ßÏßÜÞÏÄí.

¦ÏáÇ¢ ²{ßMß‚Õøᢠ·âÂÞçÜÞºÈ È¿JßÏÕøᢠdÉÄßµæ{ ²{ßMß‚ÕøáÎÞÏß çÈøçJ 13 çÉV ¥ùØíxßÜÞÏßGáæICßÜᢠçÈøßGí ¥dµÎJßW ÉæC¿áJ ¯Ýá çÉøßW ÈßKí ²øÞZ Éß¿ßÏßÜÞµáKÄí ¦Æc¢. §çÄÞæ¿ ÕÇJßÈá ÉßKßæÜ ·âÂÞçÜÞºÈÏᢠ¦dµÎÃÉiÄßÏᢠÉâVÃÎÞÏß æÕ{ßæM¿áæÎKá æÉÞÜàØßÈá dÉÄàfÏÞÏß. ²çGæù dµßÎßÈW çµØáµ{ßW dÉÄßÏᢠØßÉß®¢ dÉÕVJµÈáÎÞÃí Øß¼ßJí. µáK΢·Ü¢ ¼áÁß×cW ²KÞ¢ ÐÞØí μßØíçd¿Gí çµÞ¿ÄßÏßW ÙÞ¼øÞAßÏ §ÏÞæ{ øIÞÝíºçJAá æÉÞÜàØí µØíxÁßÏßW ÕßGá. ÉøáçAx Øß¼ßJí ÄÜçÖøßÏßæÜ ØbµÞøc ¦ÖáÉdÄßÏßW ºßµßWØ çÄ¿ß ®JßÏçMÞZ ØßÉß®Nßæa øIá ¼ßˆÞ çÈÄÞAZ ØwVÖßAÞX ®JßÏÄÞÏß ØâºÈÏáIí.

æµÞ¿ß ØáÈßÏáæ¿ ¦ÕÖcdɵÞøÎÞÃí ¿ß.Éß. ºdwçÖ~øæÈ ÕÇßAÞX ÄÞÈᢠµâ¿ßÏæÄKᢠ¦dµÎÃJßÈßæ¿ èµÏíçAx ÉøáAí ºßµßWØßAÞX ØßÉß®¢ ÉÞÈâV ¯øßÏÞ µNßxß ¥¢·¢ Éß.æµ. µáEÈLÈᢠµHâV ¼ßˆÏßæÜ Îxá øIá çÈÄÞA{ᢠØÙÞÏßæ‚KᢠØß¼ßJí æÉÞÜàØßçÈÞ¿á ÉùEá. §ÄáÕæø ÉáùJá ÕøÞJ ¦ÖàVÕÞÆßW µHÞxßCW ×ßçÈÞ¼í (24) ®KÏÞ{ᢠ¥dµÎJßW ÉCÞ{ßÏÞÏÄÞÏß §ÏÞ{ßW ÈßKá æÉÞÜàØßÈá ÕßÕø¢ ÜÍß‚á. ¥çÄØÎÏ¢, ·âÂÞçÜÞºÈÏßÜᢠ²{ßÕßW çÉÞµÞX ØÙÞÏß‚ÄßÜᢠµâ¿áÄW ØßÉß®¢ çÈÄÞAZAá ÉCáæIKá æÉÞÜàØßÈá çÈøçJ æÄ{ßÕá µßGßæÏCßÜᢠ§AÞøc¢ Øß¼ßJí §ÄáÕæø ÄáùKá ÉùEßGßæˆKÞÃá ÕßÕø¢.

¿ß.Éß. ºdwçÖ~øæÈ ÕUßAÞGí §¿ß‚áÕàÝíJßÏ çÖ×¢ §ùBß æÕGáçOÞZ ¥ÌiJßW Äæa §¿Äá èµÏíAá ÎáùßçÕxÄÞæÃKá Øß¼ßÄí æÉÞÜàØßçÈÞ¿á ÉùEá. æºÞÐßÏßæÜ ØbµÞøc ÐßÈßAßW ÈßKá dÉÞÅÎßµ ºßµßWØ çÄ¿ßÏ çÖ×¢ ÉßçxKá µáEÈLæa ØÙÞÏçJÞæ¿ ÄÜçÖøßÏßæÜ ØbµÞøc ¦ÖáÉdÄßÏßW ÕßÆ·íÇ ºßµßWØÏíAí ®Jß. øIÞ¢ ÆßÕØ¢ µâJáÉùOí ¯øßÏÞ µNßxß ²ÞËßØßW øÞdÄß ²Jáµâ¿ßÏÕøßW ÄÞÈᢠ©IÞÏßøáKá. ¥Õßæ¿ ÈßKá æµÞ¿ß ØáÈßÏᢠÎxá ÈÞÜá çÉøᢠ²øá ÕÝßAᢠÄÞX ÎæxÞøá ÕÝßAᢠµ¿Ká. èÎØâøßæÜ ØçÙÞÆøæa ©¿ÎØíÅÄÏßÜáU çÌAùßÏßÜÞÃí ²{ßÕßW µÝßEßøáKÄí.

ÄÜçÖøß ÁßèÕ®ØíÉß: ®.Éß. ×ìAJÜßÏáæ¿ çÈÄãÄbJßÜáU Ø¢¸ÎÞÃí §ÏÞæ{ èÎØâøßæÜJß µØíxÁßÏßæÜ¿áJÄí. æÎÞèÌW æÜÞçA×ÈáµZ ÉßXÄá¿VKí ²øÞÝíºÏÞÏß §ÏÞæ{ æÉÞÜàØí ÈßøàfßAáKáIÞÏßøáKá. ¦V®Øí®Øí dÉÕVJµX çÏÖá ®K øÞç¼×ßæÈ æÕGßæAÞK çµØßæÜ dÉÄßÏÞÏ Øß¼ßJßæÈÄßæø µHâøßW çÌÞ¢çÌùá çµØᢠ©Ií. ùâùW ®ØíÉß ³ËßØßæÜ çºÞÆc¢æº‡W µÝßEí ©‚ÏíAá øIøçÏÞæ¿ Õ¿µø ¼ßˆÞ ¦ÖáÉdÄßÏßW èÕÆcÉøßçÖÞÇÈÏíAá ÙÞ¼øÞAß. µ‡ßæÜ ÎáùßÕí ÉøßçÖÞÇß‚ çÖ×¢ øµíÄØÞ¢ÉßZ ®¿áJá. øIøçÏÞæ¿ÏÞÃí Õ¿µø çµÞ¿ÄßÏßçÜAá æµÞIáçÉÞÏÄí. dÉÄßæÏ µÞÃÞX çµÞ¿Äß ÉøßØøJá ÕX ¼ÈAâGæÎJß. 14 ÆßÕØ¢ æÉÞÜàØí µØíxÁßÏßW ÕßGáÈWµÞX ¥Áà×ÈW Ɇߵí çdÉÞØßµcâGV æµ. ©ÆÏ ¥çÉf ÈWµßÏçMÞZ dÉÄßAí §ÄßÈáU çÈÞGàØí ÈWµßÏßGáçIÞ ®Ká μßØíçd¿Gí ®¢. ×áèÙÌí ¦øÞEá. Äá¿VKá çÈÞGàØí ÈWµÞX ¥ø ÎÃßAâV ØÎÏæοáJá.

§dÄÏᢠÆßÕØ¢ æÉÞÜàØí µØíxÁßÏßW ÕÏíçAI ¦ÕÖc¢ μßØíçd¿Gí çºÞÆß‚çMÞZ dÉÄß µãÄcJßW çÈøßGá ÉæC¿áJ ¦{ÞæÃKᢠÕßÖÆÎÞÏ çºÞÆc¢æº‡W ¦ÕÖcÎÞæÃKᢠçdÉÞØßµcâGV ÕcµíÄÎÞAß. µØíxÁß µÞÜÞÕÇßAá çÖ×¢ Äßøßæµ çµÞ¿ÄßÏßW ÙÞ¼øÞAáçOÞÝᢠèÕÆcÉøßçÖÞÇÈ È¿JÃæÎKá μßØíçd¿Gí ÈßVçÆÖß‚á. æµÞÜÉÞĵ¢, ·âÂÞçÜÞºÈ, ØÞÏáÇ ¥dµÎ¢, Ø¢¸V×¢ Øã×í¿ßAW, æÄ{ßÕá ÈÖßMßAW, ØíçËÞ¿µÕØíÄá ©ÉçÏÞ·¢ Äá¿Bß 12 ÕµáMáµ{ÞÃí Øß¼ßJßÈá çÎW ºáÎJßÏßGáUÄí. ¿ßÉßæÏ æµÞÜæM¿áJßÏ çÖ×¢ οBáçOÞZ Øߢ µÞVÁí ÈÖßMß‚í ©çÉfß‚ µøßÏÞ¿í ÍÞ·Já Øß¼ßJßæÈ æÉÞÜàØí æÄ{ßæÕ¿áMßÈá æµÞIáçÉÞÏß. Øß¼ßJßæa æÎÞÝßÏáæ¿ ¥¿ßØíÅÞÈJßW Õøá¢ÆßÕØB{ßW µâ¿áÄW ¥ùØíxí ©IÞµáæÎKÞÃá µøáÄáKÄí.
ÄÎßÝíÈÞGßW Õ{VKÄßÈÞW Øß¼ßJí ¥HÈÞÏßçµÞÝßçAÞ¿í/µHâV D æµÞ¿ß ØáÈß ÉùEÞW ®Lᢠ溇á¢. çµØßWæMGÞW µUçMøá ÈWµß øfæM¿á¢. ÄÎßÝíÈÞGßW ¼Èß‚í µHâøßæÜJßÏ Øß¼ßJßæa dµßÎßÈW ºøßdÄ¢ ºßµE ¥çÈb×à آ¸JßÈá çÉÞÜᢠ¦ÆcæÎÞKᢠ§ÏÞ{ÞøÞæÃKá ÎÈØßÜÞÏßøáK߈. Õßç¼×í, dÖàç¼×í ®Kà çÉøáµ{ÞÃí ÉÜ çµØáµ{ßÜᢠÈWµßÏßøáKÄí. ÏÅÞVÅ çÉøí ÉáùJá ÕøÞX ¿ß.Éß. ÕÇçAØí µÞøÃÎÞÏß.

æºèKÏßW ÉÄßæÈÞKÞ¢ ÕÏØá Õæø µÝßE Øß¼ßJí, ÉßÄÞÕßæa ÎøÃçJÞæ¿ÏÞÃí ¥NÏáæ¿ ÈÞ¿ÞÏ µHâøßæÜJßÏÄí. Ø¢ØÞøJßæÜ ÄÎßÝí èÖÜßÏÞÃí ¥HX ®K çÉøá ØNÞÈß‚Äí. ¥¿áMAÞVAá çÉÞÜᢠÖøßAáU çÉøí ÕÖÎ߈. æµÞ¿ß ØáÈßÏáÎÞÏáU ¥¿áM¢ ÉÞVGßÏßçÜAᢠµáxµãÄcB{ßçÜAᢠÈÏß‚á. §KæÜ Øß¼ßJßæa ºßdÄ¢ ¿ßÕßÏßW µI æÉÞÜàØáµÞV çÉÞÜᢠÉùÏáKÄí §ÏÞZ ÎáXÉí ²çGæù çµØáµ{ßW ©ZæMG Õßç¼×í ¦æÃKÞÃí. Õßç¼×í ¥çJÞ{ßAÞGßW, ÉLAW, ÎÞÙß ®K ÕßÜÞØÎÞÃí ÎáXÉí æÉÞÜàØßÈá ÈWµßÏÄí.

æµÞ{ÕˆâV Øíçx×X ÉøßÇßÏßW ¦V®Øí®Øí çÏÖá ®K øÞç¼×ßæÈ æÕGßæAÞK çµØßæÜ øIÞ¢ dÉÄßÏÞÃßÏÞZ.  ¿ß.Éß. ºdwçÖ~øX ÕÇçAØßW ¥ùØíxßÜÞϵáçKÞJáÉùOí çÜÞAW µNßxß ¥¢·¢ Õß. ç¼cÞÄß ÌÞÌáÕßæa ØçÙÞÆøX ¥¼ÏæÈ 2009 æËdÌáÕøßÏßW æµÞÜæM¿áJßÏ çµØßæÜ dÉÄßÏÞÏ øÞç¼×ßæÈ æÕGßæAÞˆáµÏÞÏßøáKá.

പെട്രൂലിനു തീ വില

ÈcâÁWÙß D  æÉçd¿ÞZ ÕßÜ ÜàxùßÈí ¯ÝáøâÉ 50 èÉØ µIá ÕVÇßMß‚á. ºøßdÄJßæÜ  ¯xÕᢠÕÜßÏ ÕVÇÈÏÞÃßÄí. ®HAOÈßµZ ÕßÜ ÜàxùßÈí ¦ùáøâÉ 28 èÉØÏÞÃá ÕVÇßMß‚æÄCßÜᢠ Ø¢ØíÅÞÈB{ßæÜ ÕßWÉÈ ÈßµáÄß µâ¿ß çºVAáçOÞZ ÕßÜ ¯ÝáøâÉ 54 èÉØ µIá µâ¿á¢. øÞ¼cÞLø ÕßÉÃßÏßW dµâçÁÞÏßÜßæa ÕßÜ µâ¿ßÏßæˆCßÜᢠøâÉÏáæ¿ ÎâÜc¢ µáJæÈ §¿ßEÄÞÃí ÕßÜÕVÇÈÏíAá µÞøÃÎÞÏÄí. æÉçd¿ÞZ ÕßÜÕVÇÈÏßW  dÉÄßÉf µfßµZ ÕcÞɵÎÞÏß dÉÄßç×Çß‚á.

çµø{JßW ÈßµáÄßµ{¿A¢ ÜàxùßÈí 7.32 øâÉ µâ¿ßçÏAá¢. øÞ¼cæJ ÈÞÜá æÎçd¿Þ È·øB{ßW æÉçd¿Þ{ßæa ÉáÄßÏ ÕßÜ §BæÈÏÞÃí ê ÁWÙß 73.14 øâÉ, Îá¢èÌê78.16, æµÞWæAÞJê70.03, æºèKê77.05. 

    §ÄßÈá ÎáXÉá æµÞIáÕK ¯xÕᢠÕÜßÏ ÕVÇÈ ÜàxùßÈí ¥Fá øâÉÏÞÏßøáKá. 2008 çÎÏßÜᢠ2011 çÎÏßÜᢠ¥FáøâÉ µâGßÏßøáKá. ÁàØW, ÎæHH, ÉÞºµÕÞĵ¢ ®KßÕÏáæ¿ ÕßÜ ÕVÇßMß‚ßG߈. ®KÞW §ÕÏᢠèÕµÞæÄ µâGáæÎKá ØâºÈÏáIí. µøâÉÏáæ¿ ÎâÜc¢ µÝßE ¯ÄÞÈᢠÈÞ{áµ{ÞÏß µáJæÈ §¿ßÏáµÏÞÏßøáKá.

ÌáÇÈÞÝíº ²øá çÁÞ{ùßÈí 56 øâÉ ®K ÈßÜÏßçÜAí ¥Äá ÄÞÝíKá. 2010 ¼âÃßW æÉçd¿ÞZ Õßܵ{ßçzÜáU ØVAÞV ÈßÏdLâ ®¿áJáµ{EßøáKá.  

§¿Äá µfßµZAᢠ Ìßæ¼ÉßAáæÎÞM¢ ÄãÃÎâW çµÞYd·Øí dÉØßÁaᢠ̢·ÞZ Îá~cÎdLßÏáÎÞÏ ÎÎÄ ÌÞÈV¼ßÏᢠÁß®¢æµ ¥ÇcfX ®¢. µøáÃÞÈßÇßÏᢠÕßÜÕVÇÈÏíæAÄßæø ø¢·æJJß.

new adv

ലോഡ് ഷെഡിങ് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് പിന്‍വലിച്ചു. താപവൈദ്യുതി നിലയങ്ങളില്‍നിന്ന് കൂടുതല്‍ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചതിനെതുടര്‍ന്നാണ് ലോഡ് ഷെഡിങ് പിന്‍വലിച്ചത്. തീരുമാനം നാളെമുതല്‍ പ്രാബല്യത്തില്‍വരും.

ചന്ദ്രശേഖരന്‍ വധം:സിജിത്ത് കസ്റ്റഡിയില്‍

വടകര:റവലൂഷണറി മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഘത്തിലെ ന്യൂമാഹി സ്വദേശി സിജിത്ത് (34)എന്ന അണ്ണനെ കോടതി 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തു. വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്.

ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഏഴംഗ സംഘത്തിലെ സിജിത്തനെ മൈസൂരില്‍നിന്നാണ് അറസ്റ്റു ചെയ്തത്. ആദ്യമായാണ് കൊലപാതകവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ പിടിയിലാകുന്നത്.

കൊലപാതകികള്‍ സഞ്ചരിച്ച ഇന്നോവ കാറില്‍നിന്ന് ലഭിച്ച രക്തക്കറ പരിശോധിച്ചതിനെതുടര്‍ന്നാണ് സിജിത്തിന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ തെളിവുലഭിച്ചത്. അക്രമികളിലൊരാള്‍ക്ക് പരിക്കേറ്റിരിക്കാമെന്ന സൂചന പ്രകാരം നടത്തിയ അന്വേഷണമാണ് അക്രമിയെ കുടുക്കിയത്. കൈയ്ക്കുപരിക്കേറ്റതിനാല്‍ തലശ്ശേരി മിഷന്‍ ആസ്പത്രിയില്‍ ഇയാള്‍ ചികിത്സതേടിയിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.

പരിക്കേറ്റ ഇയാളെ രാവിലെ 10.30ന് എത്തിച്ചെന്നും രാത്രിയോടെ ഡിസ്ച്ചാര്‍ജ് ചെയ്‌തെന്നും വിവരങ്ങള്‍ ലഭിച്ചു. രണ്ട് സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളും ഇയാളെടുകൂടെ ഉണ്ടായിരുന്നു. ഇവരാണ് ഇയാളെ ആസ്പത്രിയിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും വ്യക്തമായിട്ടുണ്ട്. കസ്റ്റഡിയിലുള്ള മറ്റൊരു പ്രതിയുടെ മൊഴിയില്‍നിന്നാണ് ഈവിവരങ്ങള്‍ ലഭിച്ചത്.

Tuesday, May 22, 2012

പ്രതികളില്‍ ചിലര്‍ കേരളംവിട്ടെന്ന് സൂചന; പിടികൂടാന്‍ കര്‍ണാടക ഇന്റലിജന്‍സും

കോഴിക്കോട്: ആര്‍.എം.പി. നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതികളെ പിടികൂടാന്‍ കര്‍ണാടക രഹസ്യാന്വേഷണവിഭാഗവും രംഗത്ത്. പ്രതികളില്‍ ചിലര്‍ കര്‍ണാടത്തില്‍ ഒളിവില്‍ കഴിയുന്നുവെന്ന് കേരള ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. മലയാളി കൂടിയായ കര്‍ണാടക ഡി.ജി.പി എ.ആര്‍.ഇന്‍ഫെന്റുമായി സംസ്ഥാന ഇന്റലിജന്‍സ് മേധാവി സെന്‍കുമാറും ക്രൈംബ്രാഞ്ച് മേധാവി വിന്‍സെന്റ് എം. പോളും ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തി. സെന്‍ കുമാര്‍ തിങ്കളാഴ്ച കണ്ണൂരിലെത്തി അന്വേഷണ സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു.

കൃത്യം നിര്‍വഹിച്ച ശേഷം സംഘത്തിലെ ചിലര്‍ വയനാട് വഴി കര്‍ണാടകത്തിലേക്ക് കടന്നുവെന്നാണ് സൂചന. എന്നാല്‍, ഈ കൂട്ടത്തില്‍ ടി.കെ. എന്നറിയപ്പെടുന്ന പാട്യം കൊട്ടയോടി സ്വദേശി ടി.കെ.രജീഷ് ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. രജീഷ് കൊല നടന്നതിന്റെ മൂന്നാം ദിവസം തന്നെ മറ്റെവിടേക്കോ കടന്നെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.

കര്‍ണാടത്തില്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തെപ്പറ്റി ചിലസൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരെ കര്‍ണാടക പോലീസിന്റെ സഹായത്തോടെ പിടികൂടാനാണ് ശ്രമിക്കുന്നത്. ക്രൈംബ്രാഞ്ചില്‍ നേരത്തേ കുറ്റന്വേഷണങ്ങളില്‍ മികവ് തെളിയിച്ചവരെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡ് ഉണ്ടാക്കി ക്രൈം എ.ഡി.ജി.പി. തന്നെയാണ് ഈ സ്ഥലങ്ങളിലേക്ക് അയയ്ക്കുന്നത്.

കൃത്യം നടത്തിയ സംഘത്തിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ടി.കെ എന്ന ടി.കെ.രജീഷ് അടുത്ത കാലത്തായി ഉത്തര കേരളത്തില്‍ നികുതിവെട്ടിച്ചുള്ള കോഴിക്കച്ചവടത്തിലെ പ്രധാനിയാണെന്ന് പോലീസ് കണ്ടെത്തി. മാഹിയില്‍ ബിനാമി പേരുകളില്‍ കോഴിക്കടകള്‍ നടത്തി അവിടേക്ക് വില്‍പ്പനയ്‌ക്കെന്ന പേരില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കോഴികളെ ഇറക്കുമതി ചെയ്യുന്നത്. ഇവയെ പള്ളൂര്‍ വഴി കേരളത്തിലെത്തിച്ചാണ് നികുതിവെട്ടിപ്പ് നടത്തുന്നത്. ഈ സമയത്ത് ടി.കെ. ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.

അതേസമയം, കേസിലെ നാലാം പ്രതി വടകര അഴിയൂര്‍ കോട്ടമലക്കുന്ന് കുന്നുമ്മല്‍ ദിപിന്റെ തലമുടി ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയയ്ക്കുന്നതിനായി മുറിക്കാന്‍ കോടതി അന്വേഷണസംഘത്തിന് അനുമതി നല്‍കി. അക്രമികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന കാറില്‍ നിന്ന് കണ്ടെടുത്ത തലമുടിയുമായി ഒത്തുനോക്കുന്നതിനാണ് പരിശോധന നടക്കുന്നത്. ഇതിലൂടെ, ദിപിന്‍ ഈ കാറില്‍ സഞ്ചരിച്ചുവെന്ന് ശാസ്ത്രീയമായി തെളിയിക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.

അതിനിടെ റിമാന്‍ഡില്‍ കഴിയുന്ന ദിപിന്‍, ജാബിര്‍ എന്നിവരെ ജാമ്യത്തിലിറക്കുന്നതിനുള്ള ഹര്‍ജി വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. കേസന്വേഷണത്തിനിടെ ചൊവ്വാഴ്ച ഒരു കാര്‍ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. നിലവില്‍ കസ്റ്റഡിയില്‍ ഉള്ള പള്ളൂര്‍ സ്വദേശി അബി, കൊറ്റക്കാലില്‍ സുമേഷ് തുടങ്ങിയവരെ ഇപ്പോഴും ചോദ്യം ചെയ്തുവരികയാണ്.

കത്തില്‍ വിവാദ പരാമര്‍ശമില്ലെന്നു സീതാറാം യെച്ചുരി

ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ സിപിഎം കേന്ദ്രനേതൃത്വത്തിന് അയച്ച കത്തില്‍ വിവാദപരാമര്‍ശമൊന്നുമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വ്യക്തമാക്കി. അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷമാണ് അദ്ദേഹം പത്രപ്രവര്‍ത്തകരെ കണ്ടത്. യോഗത്തില്‍ യെച്ചൂരിയെ കൂടാതെ പ്രകാശ് കാരാട്ടും എസ് രാമചന്ദ്രന്‍ പിള്ളയും മാത്രമാണ് പങ്കെടുത്തത്.

കത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുമെന്ന് വി.എസ് എഴുതിയിട്ടില്ല എന്ന് യെച്ചൂരി പറഞ്ഞു. വി.എസിന്റെ കത്തില്‍ അധികം താമസിക്കാതെ പാര്‍ട്ടി ഉചിതമായ നടപടിയെടുക്കുമെന്നും യെച്ചൂരി പറഞ്ഞു. ടി.പി.ചന്ദ്രശേഖരന്‍ വധം അന്വേഷണം വൈകിപ്പിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വി.എസ്.അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്ന് സി.പി.എം അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനമെടുത്തു. ജൂണ്‍ 9, 10 തീയതികളിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുക.

വി എസ്സിനെ തെറ്റിധരിപ്പിച്ചു പുറത്തുകൊണ്ടുവരാനുള്ള ശ്രമം . എ ,കെ ബാലന്‍

æȇÞxßXµø: Õß.®Øí. ¥ºcáÄÞÈwæÈ æÄxßiøßMß‚í ÉÞVGßAá ÉáùJáæµÞIáÕøÞX ºßÜV dÖÎßAáµÏÞæÃKí ØßÉß®¢ çÈÄÞÕí ®.æµ. ÌÞÜX. ¥ÍßdÉÞÏ¢ ÉùÏÞX Õß®ØßÈí ØbÞÄdLcÎáæIKᢠÌÞÜX ÉùEá. Ø¢¸¿ÈÞÉøÎÞÏß Õß.®Øí. ©ÏVJßÏ dÉÖíÈB{ßW æÄx߈. Õß.®Øí. §ÄßÈá ÎáXÉᢠ§BæÈ æºÏíÄßGáIí. Õß.®Øí µJßW ©KÏß‚ dÉÖíÈBZ ÉÞVGß ºV‚ 溇á¢.
ØßÉß®¢ ÕßGáçÉÞÕÞX ÉÞVGßÕßøáiXÎÞVçA µÝßÏâ. §Õßæ¿ Õß®ØßæÈ æÄxßiøßMß‚í ÉáùJáæµÞIáÕøÞÈáU dÖÎÎÞÃá È¿AáKÄíê ÌÞÜX ÉùEá.

ആന്ദ്രയില്‍ ഹംപി എക്സ്പ്രസ് ചരക്കു തീവണ്ടിയില്‍ ഇടിച്ചു 2 4 മരണം

ææÙÆøÞÌÞÆí D 16591 ÈOV Ùâ†ß ê ÌÞ¢±âV Ù¢Éß ®µíØídÉØí ¦dtÏßæÜ ¥ÈLíÉâøßÈá ØÎàÉ¢ æÉææÈæµÞI Øíçx×ÈßW ÈßVJßÏßG ºøAá ÄàÕIßÏáæ¿ ÉßKßÜß¿ß‚í 24 Îøâ. ÈÞWÉçÄÞ{¢ çÉVAá ÉøáçAxá. §ÄßW ÉÜøáæ¿ÏᢠÈßÜ ·áøáÄøÎÞÃí. Ùâ†ßÏßW ÈßKá ÌÞ¢±âøßçÜAá çÉÞµáµÏÞÏßøáK ®µíØídÉØí æd¿ÏßÈÞÃí ¥Éµ¿JßWæMGÄí.

ÉáÜVæ‚ 3.25 ÈÞÃí ¥Éµ¿ÎáIÞÏÄí. ºøAá ÄàÕIßÏßÜß¿ß‚ Ù¢Éß ®µíØídÉØßæa ÎâKá çÌÞ·ßµZ ÉÞ{¢ æÄxáµÏÞÏßøáKá. §ÄßW ®X¼ßçÈÞ¿á çºVK ²øá çÌÞ·ßAí ÄàÉß¿ß‚Äí ÎøÃØ¢~c ©ÏøÞÈß¿ÏÞAß. ºøAá ÄàÕIß ÈßK d¿ÞAßçÜAí ØßoW ĵøÞùá ÎâÜ¢ Ù¢Éß ®µíØídÉØí µ¿æKJáµÏÞÏßøáKáæÕKÞÃí ÕßÜÏßøáJæÜCßÜᢠçÜÞçAÞ ææÉÜxßæa ÍÞ·Já ÈßKáU ÕàÝíºÏÞçÃÞ ®KÄᢠÉøßçÖÞÇßAáKáIí.

¥Éµ¿JßW Ù¢Éß ®µíØídÉØßæa çÜÞçAÞ ææÉÜxí ÉøáAáµç{Þæ¿ øfæMGá. ®X¼ßÈá ÉßKßÜáU ®Øí®W¦V çµÞ‚ßÜᢠæÄÞGáÉßKßÜáU øIí ¼ÈùW çµÞ‚áµ{ßÜáÎá{{ÕøÞÃí Îøß‚ÕøßW ¯æùÏá¢. ¼ÈùW çµÞ‚áµ{ßW ÏÞdÄ æºÏíÄÕøÞÃí Îøß‚æÄKÄßÈÞW §ÕæøAáùß‚áU ÕßÕøBZ çÖ¶øßAáKÄßÈᢠdÉÏÞØ¢ çÈøß¿áKáIí.

¥Éµ¿¢ Ø¢Ìtß‚í ¥çÈb×ÃJßÈá ©JøÕßGÄÞÏᢠÎøß‚Õøáæ¿ µá¿á¢ÌÞ¢·BZAᢠÉøáçAxÕVAᢠùÏßWçÕ È×í¿ÉøßÙÞø¢ ÜÍcÎÞAáæÎKᢠæµÞWAJÏßW ÈßKᢠùÏßWçÕ ÎdLß ÎáµáZ çùÞÏß ¥ùßÏß‚á. Îøß‚Õøáæ¿ µá¿á¢ÌÞ¢·BZAá ¥Fá Üf¢ øâÉ ÕàÄÕᢠ·áøáÄøÎÞÏß ÉøáçAxÕVAí ²øá Üf¢ øâÉÏᢠØÞøÎÜïÞJ ÉøáçAxÕVAí ¥ø Üf¢ øâÉÏᢠÈWµá¢. ùÏßWçÕ ÎdLß ÎáµáZ çùÞÏß ¥Éµ¿Øí@ÜçJAá Äßøß‚ÄÞÏᢠ¥Éµ¿ØíÅÜJí øfÞdÉÕVJÈ¢ ÉáçøÞ·ÎßAáµÏÞæÃKᢠùÏßWçÕ ÉߦV² ¥ÈßW صíçØÈ ¥ùßÏß‚á. ùÏßWçÕ çÌÞVÁí æºÏVÎÞX ÕßÈÏí ÎßJW ¥ÜÙÌÞÆßçÜAá{{ ÏÞdÄ ùgá æºÏíÄí ¥Éµ¿Øí@ÜçJAá Äßøß‚á. ùÏßWçÕ çÌÞVÁí ¥¢·B{ÞÏ æµ.æµ.dÖàÕÞØíÄÕÏá¢(d¿ÞËßµí) çµÖÕí ºdwÏá¢(æÎAÞÈßAW) §Õßç¿Aá çÉÞÏß. ·áøáÄøÎÞÏß ÉøáçAxÕæø ÌÞ¢±âøßçÜAá æµÞIáçÉÞµÞX dÉçÄcµ æÎÁßAW æd¿ÏßÈᢠØí@ÜæJJß.

ØßoW ĵøÞùÞÃí ¥Éµ¿JßÈß¿ÏÞAßÏæÄKÞÃí dÉÞÅÎßµ Èß·ÎÈ¢. Ù¢Éß ®µíØídÉØßæÜ æædÁÕV æÄxÞÏ d¿ÞAßÜÞÃí æd¿ÏßæÈKá µIí æd¿ÏßX çdÌAß¿ÞX dÖÎß‚Äí æd¿ÏßÈßæÜ ²øá çÌÞ·ß Îxá çÌÞ·ßµZAß¿ÏßW æ¾øáBÞÈß¿ÏÞAßæÏKᢠÉÞ{JßW ÈßKáÏVK çÌÞ·ßÏßæÜ ç×ÞV¿íØVµcâGí ¥oßÌÞÇÏíAß¿ÏÞAßæÏKáÎÞÃí ØâºÈ.

വി എസ്സിന്റ്റെ കത്ത് പരിഗണിക്കും .എസ് രാമചന്ദ്രപിള്ള

ÈcâÁWÙß D dÉÄßÉf çÈÄÞÕí Õß.®Øí. ¥ºcáÄÞÈwX æÉÞ{ßxíÌcâçùÞÏíAí ¥Ï‚ µJí ¥VÙßAáK dÉÞÇÞÈcçJÞæ¿ Éøß·ÃßAáæÎKí æÉÞ{ßxíÌcâçùÞ ¥¢·¢ ®Øí. øÞκdwXÉßU.©ºßÄÎÞÏ ØÎÏJí µJí ºV‚ 溇á¢. çµdwçÈÄãÄbJßÈí §JøJßW ²çGæù µJáµZ ÜÍßAÞùáæIKí ¥çgÙ¢ ÉùEá.

Monday, May 21, 2012

വി .എസ് ന്റ്റെകത്ത്കിട്ടിഎന്ന് കാരാട്ട്




കായംകുളം: പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് കത്തയച്ചിട്ടുണ്ടെന്ന് വി.എസ്.അച്യുതാനന്ദന്റെ സ്ഥിരീകരണം. കായംകുളത്ത് ഒരു പൊതുപരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് വി.എസിന്റെ പ്രതികരണം പുറത്തുവന്നത്. ''താന്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്. ആ കത്തിലെ കാര്യങ്ങളെക്കുറിച്ചൊന്നും നിങ്ങളോട് പങ്കുവെക്കാന്‍ ഉദ്ദേശിക്കുന്നില്ല''-എന്നായിരുന്നു വി.എസിന്റെ പ്രതികരണം. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് വി.എസിന്റെ കത്തെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിന് നേതാക്കള്‍ ആരും തയ്യാറാകാത്തതിനാല്‍ ഇക്കാര്യം നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പ്രചാരണമാണെന്നായിരുന്നു സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രതികരണം. കേന്ദ്രനേതാക്കളും ഇക്കാര്യം മാധ്യമസൃഷ്ടിയാണെന്നാണ് പ്രതികരിച്ചത്.

എന്നാല്‍ വി.എസിന്റെ സ്ഥിരീകരണം പുറത്തുവന്നതോടെ വരുംദിവസങ്ങള്‍ സി.പി.എം. രാഷ്ട്രീയത്തെ കൂടുതല്‍ കലുഷിതമാക്കുമെന്നുറപ്പായി. സംസ്ഥാന നേതൃത്വം ഉടച്ചുവാര്‍ക്കണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് വി.എസ്. കത്തില്‍ ഉന്നയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കത്ത് ലഭിച്ചുവെന്ന പ്രതികരണം കാരാട്ടിന്റേതായി ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. വാര്‍ത്താക്കുറിപ്പിലൂടെയാണ് സി.പി.എം. ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

ടി .പി .വധം പ്രതികരണവുമായി മോഹന്‍ ലാലും എത്തി

കൊച്ചി: വിമത സി.പി.എം. നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ചുള്ള പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍ രംഗത്ത്. 52-മത് പിറന്നാള്‍ ദിവസമായ തിങ്കളാഴ്ച്ച തന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ലാല്‍ ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ചുള്ള പ്രതികരണം നടത്തിയിരിക്കുന്നത്. 'ഓര്‍മ്മയില്‍ രണ്ട് അമ്മമാര്‍' എന്ന തലക്കെട്ടില്‍ വന്നിരിക്കുന്ന കുറിപ്പില്‍ മൂന്ന് മാസത്തോളമായി ആസ്പത്രിയില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുന്ന തന്റെ അമ്മയെക്കുറിച്ചും വധിക്കപ്പെട്ട ചന്ദ്രശേഖരന്റെ അമ്മയെക്കുറിച്ചുമാണ് പറഞ്ഞിരിക്കുന്നത്.

''എനിക്ക് നോവുമ്പോള്‍ അമ്മയുടെ മനസ്സ് പിടയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ കൊത്തിനുറുക്കപ്പെട്ട മകനെയോര്‍ത്തുള്ള ആ അമ്മയുടെ സങ്കടക്കടല്‍ എന്തായിരിക്കും എന്നെല്ലാം പറഞ്ഞുപോകുന്ന കുറിപ്പാണ് ലാല്‍ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നത്.

ടി.പി.ചന്ദ്രശേഖരനെ നേരിട്ട് പരിചയമില്ല. പക്ഷേ അദ്ദേഹത്തിന് എന്റെ പ്രായമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഏകദേശം എന്റെ അമ്മയുടെ പ്രായമായിരിക്കും ആ അമ്മയ്ക്കും. രാഷ്ട്രീയം പറയുന്നില്ലെങ്കിലും കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്ന ഈ നാട്ടില്‍ ജീവിക്കാന്‍ തന്നെ മടി തോന്നുന്നുവെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

ടി.പി.വധം: മുഖ്യപ്രതികളെ ഉടന്‍ പിടികൂടുമെന്ന് ആഭ്യന്തരമന്ത്രി

കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഡി.ജി.പിയുടെ നടപടികള്‍ക്ക് പൂര്‍ണ്ണപിന്തുണയെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസില്‍ ഡി.ജി.പിയുടെ വാക്കുകള്‍ വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് പറഞ്ഞ മന്ത്രി യഥാര്‍ത്ഥ പ്രതികളെ ഉടന്‍ പിടികൂടുമെന്നും പറഞ്ഞു.

കയ്യില്‍ ഒരു പേനാക്കത്തി പോലുമില്ലാത്ത ഒരാളെ 52 വെട്ടാണ് വെട്ടിയത്. ഇത്തരം കേസുകളില്‍ പാര്‍ട്ടി ഓഫീസില്‍ നിന്ന് ലിസ്റ്റ് തരുന്നത് വെച്ച് പ്രതികളെ പിടിക്കുന്ന പരിപാടി ഈ കേസില്‍ നടക്കില്ല. പ്രതികളെ പിടിച്ചുതരാന്‍ പറ്റുന്ന നാട്ടുകാര്‍ക്ക് പാരിതോഷികം നല്‍കും. യഥാര്‍ത്ഥ പ്രതികളെ പിടിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്.

ഏതെങ്കിലും രാഷ്ട്രീയകക്ഷി തങ്ങളുടെ ലക്ഷ്യം കൊലപാതകമാണ് എന്ന് പറയാറില്ല. എന്നാല്‍ കൊല നടത്തുന്നത് അതേ പാര്‍ട്ടികളിലെ ഏതെങ്കിലും ചിലരുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന പരിപാടി ഇനി അനുവദിക്കില്ല. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ പോലീസിന് ആവശ്യമായ സമയം നല്‍കും.

രാഷ്ട്രീയാടിസ്ഥാനത്തില്‍ ആരെയും വേട്ടയാടാന്‍ ഉദ്ദേശിക്കുന്നുമില്ല. കേസന്വേഷണം തടസ്സപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്നും ഒരു കൊല നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്രയും തെളിവുകള്‍ പുറത്തുവന്ന കേസ് വേറെയുണ്ടോ എന്നും മന്ത്രി ചോദിച്ചു.

യോഗത്തിന് മുമ്പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മന്ത്രി സന്ദര്‍ശിച്ചു. രാഷ്ട്രീയത്തടവുകാരുടെ പേരില്‍ വിവാദമായ എട്ടാംബ്ലോക്ക് മന്ത്രി സന്ദര്‍ശിച്ചു. ഇവിടെയുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോട്ടോകള്‍ എടുത്തുമാറ്റുമെന്നും ജയിലില്‍ മൊബൈല്‍ സേവനം നല്‍കുന്ന കമ്പനികള്‍ക്കെതിരെ നടപടി എടുക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

ആര്‍ .എം .പി .നേതാക്കള്‍ വി എസ് അച്ചുദാനന്തനുമായി കൂടികാഴ്ച്ച നടത്തി

ÄßøáÕÈLÉáø¢D ùÕÜâ×Èùß ÎÞVµíØßØíxí ÉÞVGß(¦V®¢Éß) çÈÄÞAZ dÉÄßÉf çÈÄÞÕí Õß.®Øí.¥ºcáÄÞÈwÈáÎÞÏß µâ¿ßAÞÝíº È¿Jß. ¦V®¢Éß çÈÄÞA{ÞÏ ®X.çÕÃá, Éß.µáÎÞøXµáGß,æµ.®Øí.ÙøßÙøX Äá¿BßÏÕøÞÃí Õß®ØßæÈ µIÄí. ´çÆcÞ·ßµ ÕØÄßÏßÜÞÏßøáKá µâ¿ßAÞÝíº. øÞÕßæÜ ²XÉÄáÎÃßAá ÎáXÉÞÏßøáKá ØwVÖÈ¢.

ºV‚ÏíAá çÖ×¢ Õß®çØÞ ¦V®¢Éß çÈÄÞAç{Þ ÎÞÇcÎBæ{ µIßG߈. ºßÜ ÉøßÉÞ¿ßµ{ßW ÉæC¿áAÞÈÞÏß Õß®Øí ¦ÜMáÝÏßçÜAá Äßøß‚ßøßAáµÏÞÃí.

Sunday, May 20, 2012

മുഖ്യസൂത്രധാരന്‍ ടി.കെ. രജീഷെന്ന് സൂചന

കോഴിക്കോട്: ആര്‍.എം.പി. നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്ന സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ടി.കെ. എന്നറിയപ്പെടുന്ന തലശ്ശേരി പാട്യംസ്വദേശി ടി.കെ.രജീഷാണെന്ന് സൂചന. ഇതേ ടി.കെ.യെ പതിമ്മൂന്ന് വര്‍ഷംമുമ്പ് തലശ്ശേരിയില്‍ നടന്ന ജയകൃഷ്ണന്‍വധവുമായി ബന്ധപ്പെട്ട് പോലീസ് കുറേ അന്വേഷിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ കുറേവര്‍ഷങ്ങളായി മുംബൈയില്‍ താമസമാക്കിയ രജീഷ് ഇതുവരെ പിടിയിലായിട്ടില്ലായിരുന്നു.

കൊടിസുനി, മുഹമ്മദ് ഷാഫി, കിര്‍മാണി മനോജ് തുടങ്ങി സി.പി.എമ്മിനുവേണ്ടി സംഘട്ടനങ്ങള്‍ നടത്താറുള്ളവരെ ഉപയോഗിച്ച് ആരുടെയോ നിര്‍ദേശം അനുസരിച്ച് ടി.കെ. രജീഷ് കൊലനടത്തുന്നതിന് നേതൃത്വംനല്‍കിയെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. ഈ സംശയങ്ങള്‍ സ്ഥിരീകരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ചിലതെളിവുകള്‍ അന്വേഷണസംഘത്തിന് ഇതിനകം ലഭിച്ചിട്ടുണ്ട്.

മെയ് 4ന് ടി.പിയെ വധിക്കാന്‍ എത്തിയ സംഘം സഞ്ചരിച്ച കാറില്‍ രജീഷ് ഉണ്ടായിരുന്നെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ആറാംപ്രതി ദിപിനെ ചോദ്യംചെയ്തതില്‍ നിന്നാണ് ഇത് വ്യക്തമായത്. എന്നാല്‍, രജീഷിന്റെ മുംബൈ ബന്ധവും പാര്‍ട്ടി നേതൃത്വവുമായുള്ള പഴക്കംചെന്ന ബന്ധവും അടുത്ത ദിവസമാണ് വ്യക്തമായത്.

ടി.പി.യെ വധിച്ചതിന്റെ അടുത്ത ദിവസം കൂത്തുപറമ്പിലെ ഒരു നക്ഷത്രഹോട്ടലിലാണ് രജീഷ് അന്തിയുറങ്ങിയത്. മുറിയില്‍ രജീഷിനൊപ്പം പാട്യം സ്വദേശിയായ ഷനോജും ഉണ്ടായിരുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായ ഷനോജ് ചോദ്യംചെയ്യലില്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഷനോജിന്റെ പേരിലായിരുന്നു ഇവിടെ മുറിയെടുത്തത്. മറ്റ് പ്രതികള്‍ സി.പി.എമ്മിന്റെ കൂത്തുപറമ്പ് ഏരിയാകമ്മിറ്റി ഓഫീസില്‍ രാത്രി ചെലവിട്ടപ്പോള്‍ രജീഷ്മാത്രം നക്ഷത്രഹോട്ടലില്‍ ഉറങ്ങി. ഇതിന് തെളിവായി ഈ ഹോട്ടലിന്റെ രജിസ്റ്റര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച രാവിലെ ഹോട്ടലില്‍നിന്ന് കണ്ടെടുത്തു.

രജീഷിനെ രക്ഷപ്പെടാന്‍ സഹായിക്കുന്നതിന് ഷനോജ് സുഹൃത്തില്‍നിന്ന് വാങ്ങിയ നാനോ കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ചന്ദ്രശേഖരന്‍വധം നടക്കുന്നതിന് ഏതാണ്ട് രണ്ടുമാസംമുമ്പ് മാത്രമാണ് രജീഷ് മുംബൈയില്‍നിന്ന് എത്തിയതെന്നും സംശയമുണ്ട്. തലശ്ശേരിയിലെ ജയകൃഷ്ണന്‍വധത്തിനുശേഷം കണ്ണൂരില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായപ്പോഴാണ് മുംബൈയിലേക്ക് കടന്നതെന്നാണ് സംശയം. എന്നാല്‍, പാര്‍ട്ടിക്കുവേണ്ടി വല്ലപ്പോഴും നാട്ടിലെത്തി ചില ആസൂത്രണങ്ങള്‍ നടത്താറുണ്ടെന്നും സൂചനയുണ്ട്. ടി.പി. വധവും അത്തരത്തിലൊരു ആസൂത്രണത്തിന്റെ ഭാഗമാണെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.

ദക്ഷിണേന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നല്‍കിയിട്ടുള്ള ലുക്ക് ഔട്ട് സര്‍ക്കുലറില്‍ രജീഷിന്റെ പേരും ഫോട്ടോയുമുണ്ട്.

മുസ്ലിം ലീഗ് നേതാവിനെ വധികുവാന്‍ ശ്രമിച്ച കേസില്‍ c .p .m , ബ്രാഞ്ച് സെക്രട്ടറിയും' d y f i യുണിറ്റ് സെക്രട്ടറിയും അറസ്റ്റില്‍

çºÜAø D ÎáØíÜߢ Üà·ßW çºVK ÎáX ØßÉß®¢ çÈÄÞÕᢠçºÜAø ÉFÞÏJí ¥¢·ÕáÎÞÏ Éß.®¢. ùËà~ßæÈ æÕGßæAÞÜæM¿áJÞX dÖÎß‚ çµØßW ØßÉß®¢ dÌÞFí æØdµGùßÏᢠÁßèÕ®Ëí° ÏâÃßxí æØdµGùßÏᢠ¥¿A¢ ¥Fá çÉV µâ¿ß ¥ùØíxßW.

ÉÝÏKâV µÞ¿ßÈá ØÎàÉæJ ÉÞVGß ¥ÈáÍÞÕß ÉÞùçÎW ¥‡Mæa ÕàGßW ²{ßÕßW µÝßE Ø¢¸æJ ÖÈßÏÞÝíº øÞdÄß È¿JßÏ 'µÎÞXçÁÞ ³Éçù×ÈßÜÞÃí æÉÞÜàØí Éß¿ßµâ¿ßÏÄí. ØßÉß®¢ çÎMÞ¿¢ dÌÞFí æØdµGùß µWæÕGáÉùOßW dÖàøÞεã×íÃX(32), ÁßèÕ®Ëí° çÎMÞ¿¢ ÏâÃßxí æØdµGùß µˆßBWÉùOßW æ×ÎàV (28), ØßÉß®¢ dÉÕVJµøÞÏ ÈÞGßXºßù ÉâçBÞGßW æ×Ëà~í (26), ØçÙÞÆøX æ×ÎàV (25), çÎMÞ¿¢ µˆßBW ÉùOßW ¥ØàØí (35) ®KßÕæøÏÞÃí ¥ùØíxí æºÏíÄÄí.

²KÞ¢ dÉÄß ¥×íùËí çµÞ¿ÄßÏßW µàÝ¿BßÏßøáKá. Îxí dÉÄßµ{ÞÏ øÞκdwæÈÏᢠ×Þ¼ßæÏÏᢠæÕUßÏÞÝíº ¥ùØíxí æºÏíÄßøáKá. çÙÞGÜßWÈßKá dÉÄßµZAá Ífâ æµÞIá çÉÞÏÄá Ø¢Ìtß‚ ÕßÕøæJ Äá¿VKá È¿JßÏ ¥çÈb×ÃJßÜÞÃí ²{ßJÞÕ{¢ µæIJßÏÄí. dÉÄßµZAí ²{ßJÞÕ{BZ ²øáAßÏ ØßÉß®¢, ÁßèÕ®Ëí° çÈÄÞA{ᢠçµØßW dÉÄßµ{ÞçÏAá¢. ØßÉß®¢ dÉÞçÆÖßµ çÈÄãÄbJßæa ¥ùßçÕÞæ¿ÏÞÃí ùËà~ßæÈ dÉÄßµZ ¥dµÎß‚æÄKí æÉÞÜàØí ÉùEá.

çÎMÞ¿¢ çÎ~ÜÏßæÜ ØßÉß®¢ dÉÕVJµV ùËà~ßæa çÈÄãÄbJßW ÉÞVGß ÕßGÄÞÃí ¥dµÎJßÈí ÕÝßæÏÞøáAßÏÄí. §çÄJá¿VKí ùËà~ᢠdÉÄßµ{ßW ÉÜøáÎÞÏᢠÈßøLø¢ ¥¿ßÉß¿ß È¿KßøáKá. ²øÞÝíºÏíAáUßW Ëá¿íçÌÞZ µ{ßAßæ¿Ïᢠ¿ìÃßW Ղᢠ§øáµâGøᢠÄNßW ¥¿ß È¿KßøáKá. ¥Ká È¿K Ø¢¸V×æJ Äá¿VKá dÉÄßµ{ßW ºßÜæø ¼ÞÎcJßW ®¿áJÄí çºÜAø ¯øßÏ çÈÄãÄbJßWæMGÕøÞÃí. §çÄJá¿VKÞÃí ùËà~ßæÈÄßæø µ¿áJ ¦dµÎâ ¦ØâdÄâ æºÏíÄÄí.

Ø¢ÍÕÆßÕØ¢ dÉÄßµZ ¿ìÃßW ÈßWAáçOÞÝÞÃí ùËà~í Øáçø×ßæa ÕàGßÜáæIK ÕßÕø¢ ÜÍß‚Äí. §çÄ Äá¿VKí ³çGÞùßfµ{ßW ®Jß ¦dµÎßAáµÏÞÏßøáKá. ¦dµÎÃJßÈí çÖ×¢ çÄÞÜKâV, ²xMÞÜ¢ ÍÞ·B{ßW ÉÞVGßçÈÄÞA{áæ¿ Õà¿áµ{ßW ÄÞÎØß‚ Ø¢¸¢ ÄßøßæµæÏJß ÎáUâVAø, ÉÝÏKâV ÍÞ·B{ßW ÉÞVGß ØçCÄB{ßW ²{ß‚á. æÉÞÜàØáÎÞÏß ÇÞøÃÏßW µàÝ¿BáKÄá Õæø ²{ß‚á ÄÞÎØßAáµÏÞÏßøáKá Üfc¢.

ÖÈßÏÞÝíº øÞdÄß ÁßèÕ®ØíÉß æµ.æµ. §dÌÞÙßÎßæa ÈßVçÆÖ dɵÞø¢ ¦ù¢· æÉÞÜàØí Ø¢¸¢ çÜÞùßÏßW çÕ×¢ ÎÞùßæÏJßÏÞÃí dÉÄßµæ{ Éß¿ß‚Äí. ¥dµÎ¢ È¿JßÏ çÎMÞ¿¢ ÙßWÕcâ, ¦ÏáÇBZ ÕÏíAÞX æºK ·Õ. ¦ÖáÉdÄß ÉøßØøæJ ²ÝßE ÉùOí,  dÉÄß ¥ØàØßæa ÎáUâVAø µÞEßøçÖøßÏßæÜ ÌtáÕà¿í, ²xMÞÜ¢, ÉÝÏKâøßW ²{ßÕßW µÝßEßøáK Õà¿áµZ ®KßÕß¿B{ßW dÉÄßµ{áÎÞÏß æÄ{ßæÕ¿áMí È¿Jß. ¦dµÎÃJßÈÞÏß dÉÄßµZ ®JßÏ øIÞÎæJ ³çGÞ §KæÜ ÎáUâVAøÏßWÈßKá µæI¿áJá. çÎMÞ¿¢ ¦ÖáÉdÄßAá ÎáKßæÜ ²ÝßE ÉùOßW ÉøßçÖÞÇÈ È¿JßæÏCßÜᢠ¦ÏáÇBZ µßGßÏßG߈. çµÞ¿ÄßÏßW ÙÞ¼øÞAßÏ dÉÄßµæ{ ùßÎÞXÁí æºÏíÄá.

പിണറായി തെറ്റായ ദിശയിലെന്ന് :വി .എസ്. അച്ചുദാനന്ദന്‍

ÄßøáÕÈLÉáø¢D ÉßÃùÞÏß Õß¼ÏX çµø{JßW ÉÞVGßæÏ æÄxÞÏ ÆßÖÏßÜÞÃá ÈÏßAáKæÄKá¢Ø¢ØíÅÞÈ µNßxß ©¿X ©¿‚á ÕÞVAÃæÎKᢠ¦ÕÖcæMGí dÉÄßÉf çÈÄÞÕí Õß.®Øí. ¥ºcáÄÞÈwX ØßÉß®¢ çµdw çÈÄãÄbJßÈá µJá ÈWµß. ÉßÃùÞÏß Õß¼ÏX çÈÄãØíÅÞÈ¢ ²ÝßÏÃæÎKá ÉçøÞfÎÞÏß ¦ÕÖcæMG Õß.®Øí., çÈÄãÄb¢ ¥ÄßÈá ÄÏÞùÞÏßæˆCßW dÉÄßÉf çÈÄÞÕßæa ØíÅÞÈJá Äá¿øÞX ÄÈßAá ÄÞWÉøcÎßæˆKᢠ¦E¿ß‚á.

¿ß.Éß. ºdwçÖ~øX ÕÇæJ Äá¿VKí dÉÄßAâGßÜÞÏ ØßÉß®¢ dÉÄßçøÞÇ ÄdLBZ ¦Õß×íµøßAæÕ, Õß.®Øßæa ÍÞ·JáÈßKí ÉßÃùÞÏßæAÄßæø ©IÞÏ §ì ¥dÉÄàfßÄ ¦dµÎâ ÉÞVGßAá µ¿áJ ¦¸ÞÄÎÞÏß. øIᢵWMß‚áU Õß®Øßæa ÈàA¢ ØßÉß®NßæÈ Éß¿ß‚áÜ‚ßøßAáKá. ºdwçÖ~øX ÕÇæJ Äá¿VKí ÉÞVGß Øbàµøß‚ ÈßÜÉÞ¿áµZ ÈcÞÏàµøß‚í µÜcÞçÖøßÏßW ÉÞVGß ¼ÈùW æØdµGùß dɵÞÖí µÞøÞGí dÉØ¢·ß‚á çÉÞÏÄßÈá ÉßKÞæÜÏÞÃá øIá ÆßÕØ¢ ÎáXÉí Õß.®Øí. ¥Ï‚ µJßæa ©U¿A¢ æÕ{ßæMGßøßAáKÄí.

æµÞÜÉÞĵ øÞ×íd¿àÏ¢ ²øáÄøJßÜᢠÈcÞÏàµøßAÞX µÝßÏßæˆKá¢, ÉÞVGßÏßæÜ ÈßÜÕßæÜ ¥ÕØíÅ ºV‚ 溇ÞX ©¿X çµdw µNßxß Õß{ß‚á çºVAÃæÎKᢠÉÞVGß ¼ÈùW æØdµGùß dɵÞÖí µÞøÞGßÈᢠÉßÌß ¥¢·¢ ØàÄÞùÞ¢ Ï‚âøßAᢠ¥Ï‚ µJßW Õß.®Øí. ¦ÕÖcæMGá. §KæJ ÈßÜÏíAá çÉÞÏÞW ÉÞVGßÏßW ¥Ãßµ{áIÞÕßæˆKá µJßW ÎáKùßÏßMáÎáIí. ÎáÄßVK çÈÄÞæÕK Éøß·ÃÈ çÉÞÜᢠÈWµÞæÄÏᢠÉÞVGßAÞøcBZ ÄçKÞ¿á µâ¿ßÏÞçÜÞºßAÞæÄÏᢠÎáçKÞGá çÉÞÕáµÏÞæÃCßW dÉÄßÉf çÈÄÞÕÞÏß Äá¿øáKÄßW ¥VÅÎßæˆKÞÃá Õß.®Øßæa ÕÞÆ¢. 

ºdwçÖ~øæa ÕÇJßW ÉÞVGßAá ÉCáæIK ØâºÈÏÞÃá ÜÍßAáKæÄKá¢, æµÞÜÉÞĵ øÞ×íd¿àÏæJ çdÉÞWØÞÙßMß‚ÞW ÉÞVGß ÄµøáæÎKá¢, ²FßÏ¢ Ø¢ÍÕçJÞæ¿ ¥Ãßµ{áæ¿ ÕßÖbÞØ¢ È×í¿æMGáæÕKᢠµJßW ÕßÕøß‚ÄÞÏÞÃí ¥ùßÏáKÄí.  ÉÞVGßÏßW ÕÜÄáÉfÕWAøâ È¿AáKáæIKᢠØ~ÞAZ ÉÞVGß Õß¿áKÄí ¥ÄáæµÞIÞæÃKᢠµJßW ÉùÏáKá. §ì ÕßÕøBZ ÎÞÇcÎBZ ÕÝß ÉáùJá ÕæKCßÜᢠdÉÄßÉf çÈÄÞçÕÞ, ¥çgÙJßæa ²ÞËßçØÞ Èßç×Çß‚ßÜï®KÄí µJÏ‚ÄßÈá ØÞÇâµøÃÎÞµáKá. ÉÞVGß dÉÄßØtßÏßW ¥µæMG ØwVÍ¢ çÈÞAß ²øÞÝíºÏíAßæ¿ øIÞ¢ÄÕÃÏÞÃá Õß.®Ø.í Ø¢ØíÅÞÈ çÈÄãÄbJßæÈÄßæø ÄßøßÏáKÄí. ¥Õß͵íÄ µÎcâÃßØíxí ÉÞVGßÏáæ¿ Éß{VMßÈá µÞøÃAÞøÈÞÏ ®Øí.®. ÁÞæCçÏÞ¿á ÉßÃùÞÏß Õß¼ÏæÈ ©ÉÎß‚í, Éß{VMßÈá ØÎÞÈÎÞÏ ¥Løàf¢ §çMÞZ ÈßÜÈßWAáKáæÕKÞÏßøáKá Õß.®Øí. È¿JßÏ ¦Æc ¦dµÎÃJßæa µÞÄW.

²FßÏ¢ Ø~ÞAZ µáÜ¢µáJßµ{ÞæÃK ÉßÃùÞÏß Õß¼Ïæa ¥ÍßdÉÞÏ¢ ÉÞVGßÏáæ¿ ¥ÍßdÉÞÏÎæˆKá¢, ÉÞVGß æØdµGùßÏáç¿Äí ¥LßÎÕÞAæˆKᢠÕß.®Øí. çÈøæJ ÉøØcÎÞÏß dÉ~cÞÉß‚ßøáKá. §Äí ¥‚¿A Ü¢¸ÈÎÞÏß ÕøáæÎCßW ¥çMÞZ çÈÞAÞæÎKá æÕˆáÕß{ßAáµÏᢠæºÏíÄá. §Äí  ¥‚¿AÜ¢¸È¢ ÄæKæÏKá çµdw, Ø¢ØíÅÞÈ çÈÄãÄbBZAá çÌÞÇcæMæGCßÜᢠæȇÞxßXµø  ©ÉÄßøæE¿áMá µÝßÏá¢Õæø ÕßÕÞÆBZ ºV‚ÏÞçAI ®Ká ÄàøáÎÞÈßAáµÏÞÏßøáKá. §çMÞZ µJá ÈWµáµ ÕÝß ¦ ÈßVçÆÖ¢ Õß.®Øí. ²øßAWµâ¿ß ÇßAøß‚ßøßAáµÏÞÃí. ÉÞVGß ÄßøáJÞX ÄÏÞùÞÏßæˆCßW §ÈßÏᢠ²JáçÉÞµÞX µÝßÏßæˆKá ÄæKÏÞÃí ¥çgÙ¢ ¦ÕVJß‚á ÕcµíÄÎÞAáKÄí.

²FßÏJá ¿ß.Éß. ºdwçÖ~øX ©ZæMæ¿ÏáUÕV ©KÏß‚ dÉÖíÈ¢ çµZAÞçÈÞ, ÉøßÙøßAÞçÈÞ ÄÏÞùÞµÞæÄ ¥Õæø µáÜ¢µáJßµæ{Ká Õß{ß‚í ¥ÉÙØß‚Äßæa ËÜÎÞÏÞÃá ùÕÜâ×Èùß ÎÞVµíØßØíxí ÉÞVGß ©IÞÏæÄKᢠÕß.®Øí. çÈøæJ ÕcµíÄÎÞAßÏßøáKá. ºdwçÖ~øæÈ ÖdÄáAZ Õ{Eá Éß¿ß‚í çÌÞ¢æÌùßEá æÕGßæAÞK ÆßÕØÕᢠ'µáÜ¢µáJßµZ ÉáùJá ÄæK ®K ÈßÜÉÞ¿í ÉßÃùÞÏß Øbàµøß‚ÄßæÈÏᢠÕß.®Øí. µáxæM¿áJßÏßøáKá.

¦ÖÏÉøÎÞÏ µÞøcBZ ºV‚ æºÏíÄí ÈÏ¢ øâÉàµøßAáKÄßÈá ɵø¢ ¯µÞÇßÉÄc ÕÝßÏßÜâæ¿ÏÞÃá ÉßÃùÞÏß ÈàBáKæÄK µáxæM¿áJÜÞÃá Õß.®Øí. çµdw çÈÄãÄbJßÈí ¥Ï‚ µJßæaÏᢠµÞÄW.

രൂപയുടെ മൂല്ലിയ തകര്‍ച്ച ആശങ്കാജനകം . പ്രണബ്

æµÞWAJD øâÉÏáæ¿ ÎâÜcJµV‚ ¦ÖC޼ȵÎÞæÃKí çµdw ÇÈÎdLß dÉÃÌí Îá~V¼ß. ØíÅßÄß·ÄßµZ ÕßÜÏßøáJßÕøáµÏÞÃí. çµdwØVAÞV æÕùáæÄ §øßAáµÏæˆKᢠdÉÖíÈÉøßÙÞøJßÈáU dÖÎBZ È¿JßÕøáµÏÞæÃKᢠ¥çgÙ¢ ÉùEá.

ÏáçùÞ çÎ~ÜÏßæÜ ØÞOJßµ dÉÄßØtßÏÞÃí §çMÞÝæJ dÉÖíÈBZAáU µÞøâ. dÌØàW ©ZæMæ¿ÏáU Õ{VKá ÕøáK ÕßÉÃßµ{ßÜᢠµùXØßÏáæ¿ ÕßÜ §¿ßÏáKáæIKᢠdÉÃÌí µâGßç‚VJá. ÕßçÆÖ ÈÞÃcÕßÉÃßÏßW µÝßE ¯ÄÞÈᢠÆßÕØÎÞÏß çÁÞ{ùßæÈÄßæø øâÉÏáæ¿ ÕßÜJµV‚ Äá¿øáµÏÞÃí.

വി ,എസ് . പാര്‍ട്ടി വിട്ടു പുറത്തു വരണം ,കെ. എം ,മാണി

çµÞGÏ¢D dÉÄßÉfçÈÄÞÕí Õß.®Øí.¥ºcáÄÞÈwX ÍàøáÕÞµøáæÄKᢠÉÞVGß ÕßGí ÉáùJáÕKí ØbÄdLÈßÜÉÞ¿í ®¿áAÃæÎKᢠÎdLß æµ.®¢.ÎÞÃß. ¿ß.Éß.ºdwçÖ~øæa æµÞÜÉÞĵ¢ ØßÉß®NßæÜ ©KÄ çÈÄÞAZ ÄàøáÎÞÈß‚áùMß‚í æºÏíÄÄÞÃí.  ÉßÃùÞÏß ØßÉß®NßÈí ¥W¶ÞÏßÆêÄÞÜßÌÞX Îá~¢ ÈWµß.

ÉÞVGßAáUßW Ïái¢ æºÏíÄá οáJ ÈßØÙÞÏÄßW ÈßKÞÃíÕß®Øí µJÏ‚Äí. Õß®Øí ÉáùJáÕKßæÜïCßW ØßÉß®NßæÈ çÉÞæÜ Õß®ØßæÈÏᢠ¼ÈBZ ²xæM¿áJá¢.ØßÉß®Nßæa ÕÝßÉßÝ‚çÉÞAßW ÎxáÉÞVGßµZAᢠØC¿ÎáæIKᢠæµ.®¢.ÎÞÃß ÉùEá.

മുസ്ലിം ലീഗ് നേതാവിനെ വധിക്കുവാന്‍ ശ്രമിച്ച കേസില്‍ അഞ്ചു പ്രതികള്‍ അറസ്റ്റില്‍

ÄãÖâVDçºÜAø ÉFÞÏJ¢·ÕᢠÜà·í çÈÄÞÕáÎÞÏ Éß.®¢. ùËà~ßæÈ ÕÇßAÞX dÖÎß‚ Ø¢ÍÕJßæÜ ¥Fí dÉÄßµZ µâ¿ß ¥ùØíxßW. ØßÉß®¢ çÈÄÞÕßæa Õà¿ßÈí Îáµ{ßæÜ ÎÜÏßW ²{ß‚ßøßAáµÏÞÏßøáK §Õæø §KæÜ øÞdÄß 12 ÎÃßçÏÞæ¿ÏÞÃí ¥ùØíxí æºÏíÄÄí.

²KÞ¢dÉÄß ¥×íùËí çµÞ¿ÄßÏßW µàÝ¿Bß. ¦ùÞ¢ dÉÄß øÞκdwX, ¯ÝÞ¢ dÉÄß ×Þ¼ß ®KßÕæø ¥ùØíxí æºÏíÄßøáKá. ÁßèÕ®Ëí° ÏâÃßxí æØdµGùß ×ÎàV ¥¿AÎáU Îxí dÉÄßµ{ÞÃí Éß¿ßÏßÜÞÏÄí.

§Õæø µàÝ¿BÞX ØNÄßAÃæÎKí ØßÉß®¢ ¼ßˆÞ çÈÄãÄb¢
ÈßøLøÎÞÏß ØNVg¢ æºÜáJß ÕøßµÏÞÏßøáKá. çÙÞGÜßW ÈßKí ÉÞÝíØW çÉÞµáK ÕßÕø¢ ÎÈØßÜÞAßÏÞÃí ²{ßJÞÕ{¢ µIá Éß¿ß‚Äí.

പ്രതിപക്ഷ നേതാവായി തുടരുവാന്‍ താല്പര്യമില്ലെന്ന് വി എസ് അച്ചുദാനന്ദന്‍

ÄßøáÕÈLÉáø¢D §çMÞÝæJ øàÄßÏßW dÉÄßÉf çÈÄãØíÅÞÈJí Äá¿øÞX ÄÞÄíÉøcÎßæˆKá µÞÃß‚á Õß.®Øí.¥ºcáÄÞÈwX ØßÉß®¢ çµdwçÈÄãÄbJßÈá µJÏ‚á. ØßÉß®¢ ¼ÈùW æØdµGùß dɵÞÖí µÞøÞGßÈᢠæÉÞ{ßxí ÌcâçùÞ ¥¢·¢ ØàÄÞùÞ¢ æÏ‚âøßAᢠøIáÆßÕØ¢ ÎáXÉí ¦Ãí Õß.®Øí.µJÏ‚Äí. ùÕÜâ×Èùß ÎÞVµíØßØíxí ÉÞVGß çÈÄÞÕí ¿ß.Éß.ºdwçÖ~øX ÕÇJßæa ÉÖíºÞJÜJßÜÞÃí §ì ÈàA¢.  dÉÖíÈ¢ ºV‚ 溇ÞX çµdwêØ¢ØíÅÞÈ µNßxßµ{áæ¿ ¥¿ßÏLø çÏÞ·¢ Õß{ßAÃæÎKᢠآØíÅÞÈ ØÎßÄß ©¿‚áÕÞVAÃæÎKᢠÕß®Øí µJßW ¦ÕÖcæMGá.

ÉßÃùÞÏß Õß¼ÏæÈ ÉÞVGß Ø¢ØíÅÞÈ æØdµGùß ØíÅÞÈJá ÈßKá ÎÞxÃæÎKᢠµJßÜâæ¿ Õß®Øí ¦ÕÖcæMGßGáIí. ÉÞVGß ÄàøáÎÞÈBZ ÄçKÞ¿í ¦çÜÞºßAáK߈. ÎáÄßVK çÈÄÞæÕK ÈßÜÏßW Éøß·ÃßAáK߈. §ì øàÄßÏßW dÉÄßÉf çÈÄÞÕÞÏß Äá¿øÞX ÄÞÄíÉøcÎ߈.

¿ß.Éß.ºdwçÖ~øX ÕÇJßW ÉÞVGßAá ÉCáæIK ØâºÈÏÞÃí ÜÍßAáKæÄKᢠæµÞÜÉÞĵ øÞ×íd¿àÏæJ çdÉÞrÞÙßMß‚ÞW ÉÞVGß ÄµøáæÎKᢠ§Äí ¥¢·àµøßAÞÈÞÕßæˆKᢠµJßW Õß®Øí ÉùÏáKá.²FßÏ¢ Ø¢ÍÕçJÞæ¿ ¥Ãßµ{áæ¿ ÕßÖbÞØ¢ È×í¿æMGÄÞÏᢠ¥çgÙ¢ ºâIßAÞGß.

ÉßÃùÞÏßÏáæ¿ ÈßÜÉÞ¿áµZ ÉÞVGßAá çÆÞ×¢ 溇á¢. ÍâøßÉf ÄàøáÎÞÈæÎK ÈßÜÏßW ¼ÈÕßøái ÈÏBZ ¥¿ßç‚WÉßAáKá. ÄàøáÎÞÈßAáKÄᢠȿMÞAáKÄᢠøIÞÃí. ÉÞVGßÏßW ÕÜÄáÉf ÕÄíµøâ È¿AáKáæÕKᢠ¥çgÙ¢ ÉøÞÄßæMGá. Ø~ÞAZ ÉÞVGß Õß¿áKÄí §ÄáÎâÜÎÞÃí. ÉÞVGß ÕßGÕæø Äßøßæµ æµÞIáÕøÞÈÞÃí dÖ΢ È¿çJIæÄKᢠÕß®Øí µJßW ÉùÏáKá.

¥çÄØÎÏ¢, Õß®Øßæa µJí æȇÞxßXµø ©ÉÄßøæE¿áMßÈá çÖ×¢ ÎÞdÄçÎ ØßÉß®¢ çµdwçÈÄãÄb¢ ºV‚ 溇⠮KÞÃí ØâºÈ. ®KÞW §JøæÎÞøá µJßæÈ µáùß‚í ¥ùßÏßæÜïKÞÃí ÉÞVGß Ø¢Øí@ÞÈ çÈÄãÄb¢ dÉÄßµøß‚Äí.

Saturday, May 19, 2012

പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി തീപന്തമാവും ; പിണറായി

çµÞÝßçAÞ¿í D  ¿ß.Éß. ºdwçÖ~øX æµÞˆæMGÄßæa çÉøßW ØßÉß®NßÈá dÉÕVJÈ ØbÞÄdLc¢ Èßç×Çß‚ÞW ÖµíÄÎÞÏß Äßøß‚¿ßAáæÎKá Ø¢ØíÅÞÈ æØdµGùß ÉßÃùÞÏß Õß¼ÏX. ØßÉß®¢ çÈÄÞAæ{ çµØßWæM¿áJß ÉÞVGßæÏ ÄµVAÞX dÖÎß‚ÞW ÄàMLÎÞÏß ÉÞVGß ÎÞùá¢. æÉÞÜàØáµÞæø ©ÉçÏÞ·ß‚í ¨ ÉÞVGßæÏ ÕˆÞIBí §ˆÞÄÞAÞæÎKí ¦øᢠµøáçÄI. ØßÉß®NßÈí §Õßæ¿ dÉÕVJßAâ, ÉÞVGß dÉÕVJµVAí §Õßæ¿ ¼àÕßAâ.

æÎAßGá µÏùáKÄí ¥¢·àµøßAÞX µÝßÏ߈. ØbÄdLÎÞÏß dÉÕVJßAÞX ÉÞVGß ØbL¢ ÕÝß ÄßøæE¿áçAIßÕKÞW ¥ÄßÈá ØVAÞøÞÕᢠ©JøÕÞÆßæÏKᢠÉßÃùÞÏß ÉùEá. §.æµ. ÈÞÏÈÞV_çµ{áçÕGX ºøÎÆßÈÞºøÃJßæa ÍÞ·ÎÞÏß Õ¿µøÏßÜᢠçµÞÝßçAÞGᢠȿK ÉÞVGß ùÞÜßµ{ßW dÉØ¢·ßAáµÏÞÏßøáKá ¥çgÙ¢. ÖÞØídÄàÏÎÞÏ ¥çÈb×â ®Ká ÉùÏáKÄí ¦æ{ ĈßÕàÝíJ܈. ºøßdÄJßæÜ ¯xÕᢠÕÜßÏ µÎcâÃßØíxí çÕG È¿KÄí 1948W ®¢®ØíÉßAÞøáæ¿ çÈÄãÄbJßÜÞÃí. ¥Kí ¥ÕçøÞæ¿ÞM¢ çÕGÏíAßùBßÏ ²øá µáEßøÞÎÈáIí. ¥ÏÞZAí ®Lá Ø¢ÍÕßæ‚Kí ¥çÈb×ßAáKÄá ÈKÞµáæÎKᢠÉßÃùÞÏß ³VÎßMß‚á.

ºdwçÖ~øX ÕÇJßW ÉÞVGßAá ÉC߈. ºdwçÖ~øX ØßÉß®NßÈá Íà×Ãß ¦ÏßøáK߈. ÉÞVÜæÎaí ÄßøæE¿áMßW ØßÉß®¢ çÄÞxÄí ¥KæJ øÞ×íd¿àÏ ØÞÙºøc¢ µÞøÃÎÞÃí. ÎáKÃßÎøcÞÆÏáæ¿ ÍÞ·ÎÞÏß ¯ùÞÎÜ ÉFÞÏJá Íøâ ¼ÈÄÞÆ{ßÈá æµÞ¿áJÄßæa çÉøßÜÞÃí ØßÉß®¢ dÉÕVJµøáæ¿ ÕßµÞø¢ ©ÏVJß ¥Õßæ¿ ºdwçÖ~øX ÉÞVGßAá ÉáùJá çÉÞÏÄí. çÈøçJ ÎáÄW ºdwçÖ~øX ØßÉß®NßW Øbàµøß‚ ÈßÜÉÞ¿í ÕßÍÞ·àÏÄÏáÎÞÏß ÌtæMGÄÞÏßøáKá. ¥Äßæa çÉøßW È¿É¿ß ®¿áJßGáIí.

¥BæÈæÏÞøÞZAá ÄßøáJÞX ÉøÎÞÕÇß ¥ÕØø¢ ÉÞVGß æµÞ¿áJá. ÖdÄáÄÞÉøÎÞÏ ØÎàÉÈΈ ÉÞVGß Øbàµøß‚ßøáKæÄCßÜᢠÉÞVGßÏáæ¿ ÖdÄáAç{Þ¿á çºVKá ØßÉß®NßæÈ ÄµVAÞÈÞÃí ºdwçÖ~øX dÖÎß‚Äí. ®KÞW, §JøJßW dÉÕVJß‚ÕV §ÄßÈá ÎáXÉᢠÉÞVGßÏßW ©IÞÏßGáIí. ®¢.Õß. øÞ¸ÕÈᢠæµ.¦V. ·ìøßÏNÏᢠ¦ µâGJßW ©UÕøÞÃí. ¥Õæø ÉÞVGß çÈøßGÄí ®BæÈÏÞÃí? ¥Õøáæ¿ ÉßÖµá ºâIßAÞÃßAáµ ÎÞdÄÎÞÃí ÉÞVGß æºÏíÄÄí. ºdwçÖ~øX ¦V®¢Éß øâÉÕÄíµøß‚çMÞÝᢠ§ÄáÄæKÏÞÃí ÉÞVGß æºÏíÄÄí. æÄxá ÎÈØßÜÞAß ¥ÕøßW ÉÜøᢠÉÞVGßÏßçÜAá Äßøß‚áÕKá. ºdwçÖ~øæÈ æµÞçˆI µÞøcæÎLÞÃí. ºdwçÖ~øæa ÕÇ¢æµÞIá çÈGÎáIÞAßÏÄí ÄNßÜ¿ßÏáæ¿ çÉøßW æÉÞÄáØÎâÙJßW Îá~¢ È×í¿æMG ÏáÁß®ËßÈÞæÃKᢠÉßÃùÞÏß ÉùEá.

²øá ÕßÍÞ·¢ ÕÜÄáÉf ÎÞÇcÎB{ᢠæÉÞÜàØßæÜ ²øá ÕßÍÞ·ÕᢠÏáÁß®ËᢠçºVKá ØßÉß®NßæÈÄßæø ÄßøAÅ Øã×í¿ßAáµÏÞÃí. ØßÉß®NßÈí ®ÄßøÞÏÞW ¯Äá ÈáÃÏᢠÕØíÄáÄÏáæ¿ ÉßXÌÜÎ߈ÞæÄ ÎÞÇcÎBZ ¥¿ß‚áÕß¿áæÎKᢠ¥çgÙ¢ ÉùEá. ²øá ÆßÕØ¢ æÉÞÜàØí µØíxÁßÏßW µÝßE µâJáÉùOí ¯øßÏ µNßxß ³ËßØí æØdµGùß ÌÞÌáÕßæa ¥ÕØíÅ ÈNZ µIÄÞÃí. ²øá øÞdÄßÏßW ÎâKá ÄÕÃÏÞÃí ¦ æºùáMAÞøX µáÝEáÕàÃÄí.

ÌÞÌáÕßæÈæAÞIí ²øá çÉøá ÉùÏßAÞÈÞÃí ¥çÈb×à آ¸¢ dÖÎß‚Äí. §Äá æÈùß絿ÞÃí. ¥çÈb×à آ¸Jßæa Éß¿ßÏßÜÞµáKÕøßW ÈßKí ®Lᢠ®ÝáÄßÕÞBᢠ®KÄÞÃí ÌÞÌáÕßæa ¥ÈáÍÕJßW ÈßKá ÎÈØßÜÞçAIæÄKᢠÉßÃùÞÏß ÉùEá.

ടി ,പി വധം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നു തെളിഞ്ഞാല്‍ വെച്ച്പോരുപ്പികില്ല; പ്രകാശ് കാരാട്ട്

µHâVD ¿ß.Éß. ºdwçÖ~øX ÕÇJßW dÉÕVJµVAá ÉCáæIKá æÄ{ßEÞW ¥Õæø ÉÞVGßÏßW Õ‚áæÉÞùáMßAßæˆKá ØßÉß®¢ ¼ÈùWæØdµGùß dɵÞÖí µÞøÞGí. ¼ÈBç{Þ¿í ©Jø¢ ÉùçÏI ÉÞVGßÏÞÃßÄí. ¿ß.Éß. ºdwçÖ~øX ÕÇæJ ÉÞVGß ¥ÉÜÉß‚ßGáIí. ®KÞW ÏáÁß®Ëᢠ²øá ÕßÍÞ·¢ ÎÞÇcÎB{ᢠçºVKá ØßÉß®NßæÈ æµÞÜÏÞ{ßµ{áæ¿ ÉÞVGßÏÞÏß ºßdÄàµøßAÞX dÖÎßAáKá.

ÉÞVGßæÏ ¥ÉÎÞÈßAÞÈáU ÈàA¢ ²øá µÞøÃÕÖÞÜᢠ¥ÈáÕÆßA߈. §.æµ. ÈÞÏÈÞøáæ¿ ºøÎÕÞV×ßµÆßÈJßW µÜcÞçÖøßÏßW Ø¢¸¿ßMß‚ ¥ÈáØíÎøà æÉÞÄáçÏÞ·¢ ©Æí¸Þ¿È¢ 溇áµÏÞÏßøáKá ¥çgÙ¢. øÞ×íd¿àÏ ®ÄßøÞ{ßµæ{ ¦ÏáÇ¢æµÞIá çÈøß¿áµ ÉÞVGß ÈÏΈ. ÎÞVµíØßØíxí ¦ÖÏÕᢠæÄÞÝßÜÞ{ßÕV· øÞ×íd¿àÏÕáÎÞÃí ÉÞVGßÏáæ¿ ¯xÕᢠÕÜßÏ ¦ÏáÇ¢. ØÎd·ÎÞÏ ¥çÈb×JßÜâæ¿ ÏÅÞVÅ µáxÕÞ{ßµæ{ ÉáùJáæµÞIáÕøâ. ¥çÈb×ÃæJ ØbÞÇàÈßAÞÈáU dÖÎÎÞÃá çµÞYd·ØᢠµâGøᢠȿJáKÄí. æµÞÜ æºÏíÄÄá ØßÉß®¢ ¦æÃKá æµÞÜÏíAá æÄÞGáÉßKÞæÜ ÉùE çµdw ØÙÎdLß ÎáˆMUß øÞκdwX ¦ Èáà ¦ÕVJß‚áæµÞIßøßAáµÏÞÃí.

øÞ×íd¿àÏçÈG¢ æµÞ‡ÞÈÞÃí çµÞYd·ØßæaÏᢠÎdLßÎÞøáæ¿ÏᢠdÖ΢. øÞ×íd¿àÏJßæaÏᢠ¦ÖÏJßæaÏᢠçÉøßW ØßÉß®NßæÈ ²xæM¿áJÞX µÝßÏÞJÄáæµÞIÞÃá µUdɺÞøçÕÜ È¿Jß ÎáçKÞGáçÉÞµáKÄí. Õ߃յÞøßµ{áæ¿ÏᢠøµíÄØÞfßµ{áæ¿ÏᢠÉÞøOøcÎáU µHâøßæÜ ÉÞVGßÏáæ¿ dÉÄß»ÞÏ ÄµVAÞÈᢠ¥ÉµàVJßæM¿áJÞÈᢠÈàAÎáIí. ÉÞVGßæAÄßæøÏáIÞÏßGáU µ¿KÞdµÎÃBæ{æψޢ ¼ÈÉßLáÃçÏÞæ¿ çÈøßG ºøßdÄÎÞÃá çµø{JßæÜÏᢠdÉçÄcµß‚á µHâøßæÜÏᢠÉÞVGßAáUæÄKá dɵÞÖí µÞøÞGí ÉùEá.  

കേസ് അട്ടിമറിക്കാന്‍ സാതിക്കില്ല ;ഉമ്മന്‍ ചാണ്ടി

æµÞ‚ß D ¿ß.Éß ºdwçÖ~øæa æµÞÜÉÞĵ çµØßæÜ ¥çÈb×ÃæJ ¦øᢠ¥GßÎùß‚ßGßæˆKí Îá~cÎdLß ©NXºÞIß. ¥GßÎùßAÞX dÖÎß‚ÞW È¿A߈. ÉÞVGß- ²ÞËßØáµZ çµdwàµøß‚í  ¥çÈb×â È¿AáKÄßÈá ØßÉß®¢ ®LßÈÞÃí  ¥ØbØíÅøÞµáKÄí. ØßÉß®¢ çÈÄÞAæ{ ¥ùØíxá æºÏíÄçMÞZ §-ˆÞJ  çÕÕÜÞÄßÏÞÃá ÉÞVGß  ²ÞËßØí æØdµ-GùßæÏ çºÞÆc¢ æºÏíÄçMÞZ. ÈßÏ΢ ÈßÏÎJßæa ÕÝßAá çÉÞµáæÎKᢠÎá~cÎdLß ÉùEá.

പിണറായിയുടെ പ്രസ്താവന പോലിസിനെ ഭിഷണി പെടുത്താന്‍ ;എം ,ആര്‍ .മുരളി

æ×ÞVÃâV D ÏáÁß®Ëí ØVAÞøßæÈ ¥GßÎùßAáæÎK ØßÉß®¢ Ø¢ØíÅÞÈ æØdµGùß ÉßÃùÞÏß Õß¼Ïæa dÉ-ØíÄÞÕÈ æÉÞÜàØí ©çÆcÞ·ØíÅæø Íà×ÃßæM¿áJÞÈÞæÃKí ¼ÈµàÏ ÕßµØÈ ØÎßÄß æºÏVÎÞÈᢠæ×ÞVÃâV È·øØÍ ¥ÇcfÈáÎÞÏ ®¢.¦V.Îáø{ß.

¥ÇßµÞøJßW ÕøáçOÞZ ÈßBZ Øâfßç‚Þ ®K Íà×ÃßÏÞÃí dÉØíÄÞÕÈÏßÜáUÄí. ØVAÞøßæÈ ¥GßÎùßAÞX ØßÉß®¢ Ø¢ØíÅÞÈ ØçN{ÈçÎÞ µNßxßçÏÞ ÄàøáÎÞÈß‚ßG߈. ÉßæKLí ØÞÙºøcÎÞÃí  §çMÞZ ØVAÞøßæÈ ¥GßÎùßAÞÈáIÞÏÄí? ¿ß.Éß.ºdwçÖ~øæa æµÞÜÉÞĵΈÞæÄ ÎæxÞøá ØÞÙºøcÕᢠ§çMÞÝ߈. µâJáÉùOí ³ËßØí æØdµGùßæÏ ÕßGáµßGÞX ÎØßWÉÕV È¿MÞAáK ØßÉß®¢ ÈßÏÎÕcÕØíÅæÏ æÕˆáÕß{ßAáµÏÞÃí. 

²FßÏæJ dÉÕVJµæø ÉÞVGßÏßçÜAá Äßøß‚áæµÞIá çÉÞµÞX ¿ß.Éß.ºdwçÖ~øÈáÎÞÏß- ºV‚ È¿JßæÏKá ÉùÏáKÄí ¥çgÙæJ ÕcµíÄßÉøÎÞÏ ¥ÉÎÞÈßAÜÞÃí. ²øá ºV‚ÏᢠȿJßÏßG߈. ºdwçÖ~øæÈ ²øá ØáÙãJí çËÞY Õß{ß‚ çÖ×¢ Éß.¼ÏøÞ¼Èí çËÞY èµÎÞùß. ²Ká µÞÃâ Ø¢ØÞøßAâ ®Ká ¼ÏøÞ¼X ÉùEá. Ø¢ØÞøßAÞÈᢠºV‚ 溇ÞÈáÎ߈ ®KÞÏßøáKá ºdwçÖ~øæa ÎùáÉ¿ß. ÉßKà¿í çµÞÝßçAÞæG ²øá ÖÄçµÞ¿àÖbøæÈ ÆìÄc¢ ¯WÉß‚á. ÉÞVGßÏßæÜ ¯xÕᢠ©KÄ çÈÄãÄbJßæa ¥ùßçÕÞ¿á µâ¿ßÏÞÃí ÄÞX ºV‚ÏíAá fÃßAáKæÄKÞÃí çµÞ¿àÖbøX ÉùEÄí. ¥ÄßÈᢠºdwçÖ~øX ÕÝBßÏ߈. dÉçÜÞÍ߂ᢠ¥ÉÎÞÈ߂ᢠÕcµíÄßÙÄc È¿JßÏᢠÉøÞ¼ÏæMGçMÞÝÞÃí µÞGÞ{ÄáÜcÎÞÏß ºdwçÖ~øæÈ æµÞÜæM¿áJßÏæÄKᢠÎáø{ß ÉùEá.

എം,വി , ജയരാജന്‍ നിയമ വിയവസ്ഥയെ വെല്ലുവിളിക്കുന്ന സമീപനമെന്ന് മുസ്ലിം ലീഗ്

ÎÜMáù¢ D ¿ß.Éß.ºdwçÖ~øX ÕÇçAØßW æÉÞÜàØí ¥ùØíxí æºÏíÄ dÉÄßæÏ çÎÞºßMßAÞX ®¢.Õß.¼ÏøÞ¼X È¿JßÏ ØNVÆÄdLÕᢠæÉÞÜàØí ¥ÄßÈá ÕÝBßÏÄᢠÈßÏÎÕßøáiæÎKí ÎáØíÜߢÜà·í.

dÉÄßæÏ ÕßGÏ‚ æÉÞÜàØí È¿É¿ß ØVAÞV ·ìøÕçJÞæ¿æÏ¿áAÃæÎKᢠæµÞÜÉÞĵ¢ æºÏíÄÕVæAÞM¢ ¦ØâdÄâ æºÏíÄ çÈÄÞAæ{ÏᢠÈßÏÎJßÈá ÎáKßW æµÞIáÕøÃæÎKᢠÜà·í æØdµçGùßÏxí çÏÞ·¢ ¦ÕÖcæMGá.

çµØçÈb×ÃÕáÎÞÏß æÉÞÜàØí Éß¿ßAáKÕæø çÎÞºßMßAÞX øÞ×íd¿àÏçÈÄÞAZ §¿æÉ¿áKÄí ÈßÏÎÕcÕØíÅçÏÞ¿áU æÕˆáÕß{ßÏÞÃí. ¼ÏøÞ¼æÈÄßæø dµßÎßÈW µáxJßÈí çµæØ¿áAâ. µHâøßæÜ ®¢®Øí®Ëí dÉÕVJµX ×áAâùßæÈ ÕߺÞøà æºÏíÄá æµÞÜæM¿áJßÏ çµØßW ¥çÈb×ÃJßW çÉÞøÞÏíε{áæIKᢠ§AÞøcJßW ØVAÞV ¥¿ßÏLøÎÞÏß §¿æÉ¿ÃæÎKᢠçÏÞ·¢ ¦ÕÖcæMGá.

ØßÌß° ¥çÈb×ÃÎÞÃí çÉÞ¢ÕÝßæÏCßW ¥ÄßÈáU È¿É¿ßµZ Äá¿Bâ. ØßÉß®¢ ÇÞøÃdɵÞøÎÞÃí çµØßæÜ dÉÄßµZ ÙÞ¼øÞÏæÄKᢠæÉÞÜàØßæÈ ØßÉß®¢ Íà×ÃßæM¿áJßæÏKáÎáU ÉøÞÄßµ{ᢠÉøß·ÃßAÃæÎKᢠÜà·í æØdµçGùßÏxí çÏÞ·¢ ¦ÕÖcæMGá.

അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

വടകര: ടി.പി.ചന്ദ്രശേഖരന്റെ കൊലക്കേസ് അന്വേഷിക്കുന്ന സംഘത്തെ സ്വാധീനിക്കാനോ ഒരു തരത്തിലും കേസില്‍ ഇടപെടാനോ താന്‍ ശ്രമിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. താന്‍ ഏതെങ്കിലും തരത്തില്‍ കേസില്‍ ഇടപെട്ടുവെന്ന് ആരെങ്കിലും തെളിയിച്ചാല്‍ രാജി ഉള്‍പ്പെടെയുള്ള ഏത് പ്രായശ്ചിത്തത്തിനും തയ്യാറാണെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

കേസ് സി.ബി.ഐ. അന്വേഷണത്തിന് വിടുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കേസിന് ഗതിമാറ്റം സംഭവിച്ചാല്‍ അക്കാര്യം ആലോചിക്കേണ്ടിവരുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. മറ്റ് കേസുകളിലെ പോലെ പുറംചൊറിയല്‍ രാഷ്ട്രീയം ഈ കേസില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വി.എസിന്റെ മകനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അരുണ്‍കുമാറിനെ ഐ.ടി.സി അക്കാദമി ഡയറക്ടറാക്കാന്‍ നടത്തിയ ശ്രമവും ഐ.എച്ച്.ആര്‍.ഡിയിലെ സ്ഥാനക്കയറ്റം സംബന്ധിച്ച ആരോപണങ്ങളുമാണ് വിജിലന്‍സ് അന്വേഷിക്കുക.

ആരോപണം സംബന്ധിച്ച നിയമസഭാസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വി.ഡി.സതീശന്‍ അധ്യക്ഷനായ നിയമസഭാ സമിതിയാണ് അന്വേഷണം നടത്തിയത്.  

കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കേണ്ടിവരും. പി .ജയരാജന്‍

µHâVD ØßÉß®¢ ³ËßØáµ{áæ¿ dÉÕVJÈ¢ æÉÞÜàØßæÈæAÞIá Ä¿ØæM¿áJßÏÞW, ÈÞGßæÜ çµÞYd·Øí ³ËßØáµæ{ˆÞ¢ æÉÞÜàØí Ø¢øfÃJßW dÉÕVJßçAIßÕøáæÎKá   ØßÉß®¢ µHâV ¼ßÜïÞ æØdµGùß Éß.¼ÏøÞ¼X.

¿ß.Éß. ºdwçÖ~øX ÕÇJßÈá çÖ×¢ ·ÞtßæJÞMß Çøß‚ ²øá µJßçÕ×¢ Õ¿µøÏßW §ùBßÏßGáIí. Æ¢×íd¿µ{áÎÞÏß ÎáˆMUß øÞκdwX ØßÉß®NßæÈ ¦dµÎßAáµÏÞÃí. ÕßçÎÞºÈØÎøJßÈá çÖ×¢ §BæÈæÏÞøá µ¿KÞdµÎâ µÎcâÃßØíxí ÉÞVGßAáçÈæø çµø{JßW ©IÞÏßG߈. ®KÞW ùÌV ÉLßÈí ¥¿ßçÏxÄáçÉÞæÜ ³çøÞ ¦dµÎÃJßÈá çÖ×ÕᢠֵíÄßÏÞÏß Äßøß‚áÕøáK ÉÞVGßÏÞÃá ØßÉß®æNKᢠ¼ÏøÞ¼X ÉùEá. ɇÞOÜJí ÈÞÏÈÞV ÆßÈJßW È¿JßÏ ¥ÈáØíÎøÃçÏÞ·JßW dÉØ¢·ßAáµÏÞÏßøáKá ¼ÏøÞ¼X.

µâJáÉùOí ³ËßØí æØdµGùß ÌÞÌáÕßæÈ ÎVÆß‚í ØßÉß®¢ ¼ßˆÞ æØdµçGùßÏxí ¥¢·B{ÞÏ µÞøÞÏß øÞ¼æaÏᢠÉçÈÞ{ß ÕWØæaÏᢠçÉøá ÉùÏÞX æÉÞÜàØí ¦ÕÖcæMæGKí ®¢.Õß. ç·ÞÕßwX ¦çøÞÉß‚á. ÉÞVGß d·ÞÎB{ßW dÉÄßµ{áæIKÞÃá ÉùÏáKÄí. ÉÞVGß d·ÞÎBæ{LÞ çµø{JßÜçˆ? Éß¿ß‚áµâç¿? ÉÞVGß ÈßÜÉÞ¿ßÈá ÕßøáiÎÞÏß ºdwçÖ~øX ÕÇJßW ¯æÄCßÜᢠdÉÕVJµÈá ÉCáæIKá ÉÞVGß ¥çÈb×ÃJßÜâæ¿ çÌÞÇcæMGÞW ¥Õæø ÄUßMùÏáæÎKᢠ®¢.Õß. ç·ÞÕßwX ¥ùßÏß‚á.

æºÏíæÄCßW æºÏíæÄKá ÉùÏáK ÉÞøOøcÎÞÃá ØßÉß®NßÈáUæÄKí §.Éß. ¼ÏøÞ¼X. æµÉßØßØßÏáæ¿ ÖßÉÞÏß ÉÃß ®¿áAáK ®ØíÉß øÞ¼íçÎÞÙX ¨ ¥çÈb×ÃJßÈá ÉxßÏ ©çÆcÞ·ØíÅȈ. ÎÞÇcÎBZ µbçG×X ÉÃß ¯æx¿áJßøßAáµÏÞÃí. ÎçÈÞøÎÏᢠÎÞÄãÍâÎßÏᢠØßÉß®Nßæa øµíÄJßÈÞÏß ÆÞÙßAáµÏÞæÃKᢠ§.Éß. ¼ÏøÞ¼X ¦çøÞÉß‚á.

ടി പി വധം ഒരു ലോകല്‍ കമ്മറ്റി അംഗംകൂടി അറസ്റ്റില്‍

Õ¿µøD ùÕÜâ×Èùß ÎÞVµíØßØíxí ÉÞVGß çÈÄÞÕí ¿ß.Éß.ºdwçÖ~øæÈ ÕÇß‚ çµØßW ²øá ØßÉß®¢ çÜÞAW µNßxß ¥¢·¢ µâ¿ß ¥ùØíxßW. µHâV ÉÞÈâV µáçKÞJáÉùOí çÜÞAW µNßxßÏ¢·¢ ç¼cÞÄß ®K ç¼cÞÄßÌÞÌá ¦Ãí ¥ùØíxßÜÞÏÄí.  ÕcÞÉÞøß ÕcÕØÞÏß ØÎßÄßÏáæ¿ çÈÄÞÕí µâ¿ßÏÞÃí §çgÙ¢.

dÉçÄcµ ¥çÈb×ÃØ¢¸¢ §KæÜ µØíxÁßÏßæÜ¿áJ ç¼cÞÄßÌÞÌáÕßæa ¥ùØíxí §Kí øÞÕßæÜçÏÞæ¿ çø~æM¿áJáµÏÞÏßøáKá. ºdwçÖ~øæÈ æµÞˆÞÈáU ·âÂÞçÜÞºÈÏßW ÉæC¿áJÄßÈÞÃí ¥ùØíxí. µÝßE ÆßÕØ¢ ¥ùØíxßÜÞÏ ØßÉß®¢ dÌÞFí µNßxß ÎáX æØdµGùß Õ¿çAÏßW ÎçÈÞ¼ßæÈ çºÞÆc¢æºÏíÄçMÞZ ÜÍß‚ ÕßÕøJßæa ¥¿ßØíÅÞÈJßÜÞÃí ç¼cÞÄßÌÞÌáÕßæÈ µØíxÁßÏßæÜ¿áJÄí.ÎçÈ޼ᢠç¼cÞÄßÌÞÌáÕᢠçºVKÞÃí µbçG×X Ø¢¸JßÈí Éâ ææµÎÞùßÏæÄKí æÉÞÜàØí ¥ùßÏß‚á.

ææÕÆcÉøßçÖÞÇÈÏíAÞÏß ç¼cÞÄßÌÞÌáÕßæÈ ¦ÖáÉdÄßÏßçÜAá æµÞIáçÉÞÏß. ææÕµàçGÞæ¿ µáK΢·Ü¢ çµÞ¿ÄßÏßW ÙÞ¼øÞAßçÏAá¢. §çÄÞæ¿ çµØßW ¥ùØíxßÜÞÏÕøáæ¿ ®H¢ 14 ¦Ïß. ç¼cÞÄßÌÞÌá ¥¿A¢ ØßÉß®Nßæa ÎâKí çÜÞAW µNßxß ¥¢·B{ÞÃí §ÄáÕæø ¥ùØíxßÜÞÏÄí.

Friday, May 18, 2012

ഫസലിനെ വധിക്കാന്‍ കൊടി സുനിയെ നിയോഗിച്ചത് പാര്‍ട്ടിനേതാക്കള്‍: സി.ബി.ഐ

കൊച്ചി: പാര്‍ട്ടിയിലെ ക്രിമിനലുകളെ ഒന്നാം പ്രതി കൊടി സുനിയുടെ നേതൃത്വത്തില്‍ അണിനിരത്തി മുഹമ്മദ് ഫസലിനെ കൊലപ്പെടുത്താന്‍ മുഖ്യ ഗൂഢാലോചന നടത്തിയത് സി. പി.എം. പ്രാദേശിക നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണെന്ന് സി.ബി.ഐ. വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചു.

കേസ് അന്വേഷണം ഫലപ്രദമായി മുന്നോട്ട് നീങ്ങുന്ന അവസരത്തിലാണ് ഇതുസംബന്ധിച്ച തെളിവുകള്‍ കിട്ടിയിരിക്കുന്നതെന്നും സി.ബി.ഐ. നല്‍കിയിട്ടുള്ള മറുപടിയില്‍ വെളിപ്പെടുത്തി.

തലശ്ശേരിയിലെ എന്‍.ഡി.എഫ്. പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസ്സില്‍ സി. പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജനും തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കാരായി ചന്ദ്രശേഖരനുമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്. ഹര്‍ജിക്കാരുടെ അഭിഭാഷകന്റെ അഭ്യര്‍ത്ഥന അനുസരിച്ച് വാദം കേള്‍ക്കാന്‍ അടുത്ത ബുധനാഴ്ചത്തേക്ക് ഹര്‍ജികള്‍ ഹൈക്കോടതി മാറ്റിവച്ചു.

2006 ഒക്ടോബര്‍ 22നാണ് ഫസല്‍ കൊല്ലപ്പെട്ടത്. സി. പി.എം. പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടിമാറി എന്‍.ഡി.എഫില്‍ ചേര്‍ന്നതോടെയാണ് മാര്‍ക്‌സിസ്റ്റ് പ്രാദേശിക നേതൃത്വത്തിന് വൈരാഗ്യമുണ്ടായത്. കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് സി. ബി.ഐ. ആരോപിക്കുന്നു.

പുറത്താക്കിയ പൈലറ്റുമാരെ തിരിച്ചെടുക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായേക്കും.

ന്യൂഡല്‍ഹി :പുറത്താക്കിയ പൈലറ്റുമാരെ തിരിച്ചെടുക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായേക്കും. എന്നാല്‍, സമരത്തിന് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ പൈലറ്റ് ഗില്‍ഡിന്റെ നേതാക്കളെ തിരിച്ചെടുത്തേക്കില്ല. പൈലറ്റ് സമരം 11-ാം ദിവസത്തിലേക്കു കടന്ന സാഹചര്യത്തിലാണ് സമരക്കാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ അധികൃതരുടെ പുതിയ നീക്കം.

ഇതിനിടെ അസുഖത്തിന്റെ പേരില്‍ അവധിയെടുത്തിട്ടുള്ള പൈലറ്റുമാരെ പരിശോധിച്ച് അസുഖമാണോയെന്ന് ഉറപ്പാക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കാന്‍ വ്യോമസേനയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അസുഖമെന്ന പേരില്‍ അവധിയെടുത്ത എല്ലാ പൈലറ്റുമാരെയും ഡോക്ടര്‍മാര്‍ വീടുകളിലെത്തി പരിശോധിക്കും. ഇപ്പോഴുള്ള വ്യവസ്ഥയനുസരിച്ച് ലൈസന്‍സ് തിരിച്ചുപിടിക്കാതിരിക്കാന്‍ പൈലറ്റുമാര്‍ മെഡിക്കല്‍ ബോര്‍ഡിനു മുമ്പാകെ വിദഗ്ധ പരിശോധനയ്ക്കു വിധേയമാകേണ്ടതുണ്ട്. 14 ദിവസത്തിനപ്പുറം അസുഖത്തിന്റെ പേരില്‍ അവധിയെടുക്കാനാവില്ല. ഈ കാലാവധി തിങ്കളാഴ്ച അവസാനിക്കും.

വൈദ്യപരിശോധനയില്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു തെളിഞ്ഞാല്‍ ആ പൈലറ്റ് ഡ്യൂട്ടിയില്‍ പ്രവേശിക്കണം. പൈലറ്റുമാര്‍ സമരം നിര്‍ത്തി ഡ്യൂട്ടിയില്‍ തിരിച്ചുകയറുമെന്നാണ് പ്രതീക്ഷയെന്ന് ഔദ്യോഗികവൃത്തങ്ങള്‍ സൂചിപ്പിച്ചു. സമരം നിര്‍ത്തിയാല്‍ ഉപാധികളില്ലാത്ത ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് രണ്ടു ദിവസം മുമ്പ് വ്യോമയാനമന്ത്രി അജിത് സിങ്‌വ്യക്തമാക്കിയിരുന്നു. 71 പൈലറ്റുമാരെ പുറത്താക്കിയ നടപടി പുനഃപരിശോധിച്ചാല്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് സംഘടനയും അഭിപ്രായപ്പെട്ടെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.

ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിലെ സമരത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ നഷ്ടം 190 കോടി രൂപയായെന്ന് കണക്കുകള്‍ പുറത്തു വന്നു. ശമ്പള സ്‌കെയില്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച കേന്ദ്രസര്‍ക്കാര്‍ വിവിധ തൊഴിലാളി യൂണിയനുകളുടെ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ സമരവുമായി ബന്ധമുള്ളതല്ല യോഗമെന്നാണ് ഔദ്യോഗികവിശദീകരണം.

നടപ്പായത് പാര്‍ട്ടി നേതൃതത്തിന്തേ തീരുമാനം എന്ന് മൊയി

കോഴിക്കോട്: റവലൂഷണറി മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ കൊടുത്തല്ല വധിച്ചതെന്ന് വ്യക്തമാവുന്നു. സി.പി.എമ്മിന്റെ രാഷ്ട്രീയതീരുമാനം കൊടി സുനിയും സംഘവും ചേര്‍ന്ന് നടപ്പാക്കുകയാണുണ്ടായതെന്നാണ് പിടിയിലായവര്‍ പോലീസിന് നല്‍കിയ മൊഴി.

ക്വട്ടേഷന്‍ തുകയായല്ല, ഒളിവില്‍ താമസിക്കാനും മറ്റുമുള്ള ചെലവിന് മാത്രമാണ് ഇവര്‍ പാര്‍ട്ടിയില്‍ നിന്ന് പണം വാങ്ങിയത്. പാര്‍ട്ടിക്കുവേണ്ടി നടത്തുന്ന കൊലപാതകങ്ങള്‍ക്ക് ഒരിക്കലും ഇവര്‍ തുക നിശ്ചയിക്കാറില്ല. ഇതുവരെ 1,11,500 രൂപയാണ് ആസൂത്രകര്‍ സംഘാംഗങ്ങള്‍ക്ക് നല്‍കിയത്. ഇതില്‍ 50,000 രൂപ കൃത്യം നടത്തിയതിന്റെ പിറ്റേദിവസം പാനൂരിനടുത്ത പാറാട്ട് വെച്ച് കൊടി സുനിയുടെ കൂട്ടാളിയായ എം.എസ്. അനൂപിനാണ് കൈമാറിയതെന്നും പോലീസിന് വിവരം ലഭിച്ചു.

ഗൂഢാലോചന നടത്തിയതിന് പിടിയിലായ കെ.സി. രാമചന്ദ്രന്‍ ആദ്യം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീട്ടിലെത്തി ചന്ദ്രശേഖരനെ വധിക്കാനുള്ള പദ്ധതി അവതരിപ്പിച്ചപ്പോള്‍ പാര്‍ട്ടി തീരുമാനം ഉണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. രാമചന്ദ്രന്റെ വാക്കില്‍ വിശ്വാസം തോന്നാത്തതിനാല്‍ മറ്റാരെയോ വിളിച്ചാണ് അദ്ദേഹം ഇക്കാര്യം ഉറപ്പാക്കിയത്. തുടര്‍ന്നാണ് കൊടിസുനിയെ പോയിക്കാണാന്‍ നിര്‍ദേശിച്ചത്. രാമചന്ദ്രന്‍ കാണാന്‍ ചെന്നപ്പോള്‍ പാര്‍ട്ടി തീരുമാനമുണ്ടോ എന്ന് കൊടിസുനിയും ചോദിച്ചു. അതെ എന്ന് മറുപടി നല്‍കിയതുകൊണ്ടാണ് ഈ പദ്ധതി ഏറ്റെടുത്തതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഇതിനിടെ, വെള്ളിയാഴ്ച ഒരു ലോക്കല്‍ കമ്മിറ്റി അംഗം കൂടി പോലീസ് കസ്റ്റഡിയിലായി. സി.പി.എം. പാനൂര്‍ കുന്നോത്ത്പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ പറമ്പത്ത്‌വീട്ടില്‍ ജ്യോതിബാബു (49)വിനെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ സി.പി.എമ്മിന്റെ തൂവക്കുന്ന് കെളവല്ലൂര്‍ വടക്കയില്‍ മനോജ് എന്ന ട്രൗസര്‍ മനോജന്‍ (47), പാട്യം മുതിയങ്ങയിലെ കിഴക്കയില്‍ ഷനോജ് എന്ന കേളന്‍ (32) എന്നിവരെ ചോദ്യം ചെയ്യുന്നതിനായി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ക്ക് വ്യാജരേഖ ഉപയോഗിച്ച് മൊബൈല്‍ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചുനല്‍കിയ അഴിയൂര്‍ പുത്തൈത്തയ്യില്‍ എം.പി. ജാബിറി (35) നെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളുള്‍പ്പെടെ 11 പേര്‍ അറസ്റ്റിലായി.

സി.പി.എമ്മിന്റെ കടുങ്ങോന്‍പൊയില്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയായ മനോജിനെ 14 ദിവസത്തേക്കും ഷനോജിനെ നാലു ദിവസത്തേക്കുമാണ് കുന്ദമംഗലം ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് രാജീവ് ജയരാജ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇത്രയും ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. ഉദയ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജാബിറി (35) നെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു. കേസില്‍ നേരത്തേ അറസ്റ്റിലായ ദില്‍ഷാദിനാണ് ഇയാള്‍ വ്യാജരേഖ ഉപയോഗിച്ച് സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്‍കിയത്.

കൊലപാതകം, അന്യായമായ സംഘംചേരല്‍, ആയുധങ്ങള്‍ കൈവശംവെക്കല്‍, ലഹള, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, കുറ്റകൃത്യം മറച്ചുവെക്കല്‍, കുറ്റവാളികളെ സഹായിക്കല്‍ എന്നീ വകുപ്പുകളും സ്‌ഫോടകവസ്തുനിയമത്തിലെ മൂന്ന്, അഞ്ച് വകുപ്പുകളും പ്രകാരമാണ് മനോജിനും ഷനോജിനുമെതിരെ കേസെടുത്തത്.

വ്യാഴാഴ്ച വൈകിട്ട് അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത സി.പി.എം. കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറി സി. ബാബുവിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. പ്രവര്‍ത്തകര്‍ കൂത്തുപറമ്പ് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അതോടൊപ്പം സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജന്‍ വെള്ളിയാഴ്ച രാവിലെയും വൈകിട്ടുമായി രണ്ടു ഘട്ടങ്ങളിലായി വടകര ഡിവൈ.എസ്.പി. ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തി. രാത്രി ഏഴോടെ ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്.

സുരയുടെ വീട്ടില്‍ പോയിരുന്നതയി കോടിയേരി ബാലകൃഷണന

കോഴിക്കോട്: ചെക്യാട് സ്വദേശി അന്ത്യേരി സുരയുടെ മകളുടെ കല്യാണച്ചടങ്ങുകളില്‍ താന്‍ പങ്കെടുത്തിരുന്നുവെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.

എന്നാല്‍, മാധ്യമങ്ങള്‍ പുറത്തുവിട്ടതുപോലെ കല്യാണത്തിന്റെ തലേന്നല്ല, വിവാഹത്തിനുശേഷമാണ് വീട് സന്ദര്‍ശിച്ചത്. തന്റെ മണ്ഡലത്തിനു സമീപമുള്ള പ്രദേശത്താണ് അന്ത്യേരി സുരയുടെ വീട്. മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ കല്യാണവീടുണ്ടെന്നറിഞ്ഞ് സ്വാഭാവികമായും അവിടെയും പോയി. അല്ലാതെ അത്തരം സന്ദര്‍ഭങ്ങളില്‍ ചെന്ന് ആരെങ്കിലും ഗൂഢാലോചന നടത്തുമോയെന്നും കോടിയേരി ചോദിച്ചു. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്ത്യേരി സുരയുടെ വീട്ടില്‍ ഗൂഢാലോചന നടന്നുവെന്ന് ആരോപണമുണ്ട്.

ചന്ദ്രശേഖരന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വി.എസ്. അച്യുതാനന്ദന്‍ എത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വി.എസ്. പോയത് നന്നായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തലെന്ന് കോടിയേരി പറഞ്ഞു. പ്രദീപ്കുമാര്‍ എം.എല്‍.എ. ആദരാഞ്ജലികള്‍ അര്‍പ്പിച്ചത് സംസ്ഥാന കമ്മിറ്റിയുടെ സമ്മതം വാങ്ങിയാണ്. ആര്‍.എം.പി.ക്കാരുടെ വിലക്കിനെത്തുടര്‍ന്നാണ് താനും പിണറായി വിജയനും ടി.പി.യുടെ വീട്ടില്‍ പോകാതിരുന്നതെന്നും കോടിയേരി പറഞ്ഞു. വി.എസ്സിന്റെ വിവാദപ്രസ്താവന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊളിറ്റ്ബ്യൂറോ ചര്‍ച്ചചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി

സുജനകള്‍ നീളുന്നതു കണ്ണൂരിലെ സി പി എം പ്രമുഖനീലേക്ക്

çµÞÝßçAÞ¿í D ¿ß.Éß. ºdwçÖ¶øæÈ æµÞÜæM¿áJßÏ µbçG×X Ø¢¸JßæÜ æµÞ¿ß ØáÈß ¥¿A¢ ÈÞÜá çÉV µâJáÉùOí ÉÞVGß ²ÞËßØßW ²øá øÞdÄß ÎáÝáÕX ÄBßÏÄí µHâøßæÜ ÉÞVGß dÉÎá~ÈßçÜAáU µãÄcÎÞÏ ÕßøWºâIÜÞÏß. µãÄcJßÈá çÖ×¢ µbçG×X Ø¢¸¢ ØíÅÜæJJáçOÞZ ¯øßÏÞ µNßxßÏßæÜ ²øá çÈÄÞÕᢠØíÅÜJáIÞÏßøáæKKí §KæÜ ¥ùØíxßÜÞÏ Øß. ÌÞÌá æÎÞÝß ÈWµßÏßGáæIKÞÃá ØâºÈ.

®KÞW, dÉÄßµZAá ÄBÞX Øìµøc¢ ²øáAßæÏCßÜᢠÕKÕV ¦øÞæÃKí ÄÈßAí ¥ùßÏßæˆKÞÃí Øß. ÌÞÌá ¥çÈb×à آ¸çJÞ¿á ÉùEÄí. §ÄÞÃí §ÏÞæ{ µØíxÁßÏßæÜ¿áJí ¼ÞÎcJßW Õß¿ÞÈáIÞÏ µÞøâ. ¥çÄØÎÏ¢, §ÏÞæ{ ¼ÞÎcJßW Õß¿áKÄßæÈAáùß‚í ¥çÈb×à آ¸JßÈß¿ÏßW ¥ÍßdÉÞÏ ÕcÄcÞØÎáIÞæÏCßÜᢠ²¿áÕßW µâGÞÏ ÄàøáÎÞÈJßW ®JáµÏÞÏßøáKá.

µbçG×X Ø¢¸æJ ²{ßÕßW ÉÞVMßAÞÈÞÏß Øìµøc¢ æºÏíÄá æµÞ¿áJÄßÈÞÃí çÜÞAW µNßxßÏ¢·¢ Éß.æµ. ç¼cÞÄßÌÞÌáÕßæÈÏᢠµØíxÁßÏßæÜ¿áJÄí. §ÏÞ{áæ¿ ¥ùØíxí §Ká çø~æM¿áJßçÏAá¢. §ÄáÕæøÏáU æÄ{ßÕáµ{áæ¿ÏᢠæÎÞÝßµ{áæ¿Ïᢠ¥¿ßØíÅÞÈJßW ØßÉß®¢ µHâV ¸¿µJßæÜ ©KÄ çÈÄÞA{ßçÜAÞÃí ¥çÈb×â Èà{áKÄí.

®KÞW, §Õæø ¥ùØíxí 溇ÞÈÞÕÖcÎÞÏ µãÄcÎÞÏ æÄ{ßÕáµZ ¥çÈb×à آ¸¢ çÖ~øß‚á ÕøáKçÄÏáUâ. µãÄcJßÈá çÖ×¢ æµÞ¿ß ØáÈßÏáæ¿ æÎÞèÌW çËÞÃßWÈßKá Õß{ß‚ çµÞ{áµ{ßW ²Kí µHâøßæÜ ²øá ©KÄ çÈÄÞÕßçÜAí ÕßøW ºâIáKáIí. ®KÞW §ì Õß{ßAí ©ÉçÏÞ·ß‚Äí ÉáÄßÏ Øߢ µÞVÁᢠæÎÞèÌW çËÞÃᢠ¦ÏßøáKá.

µâJáÉùOí ¯øßÏÞ µNßxß ²ÞËßØßW ÈßKí ÎæxÞøá æÎÞèÌW çËÞÃᢠØߢ µÞVÁᢠµbçG×X Ø¢¸JßÈá èµÎÞùßÏÄÞÏᢠÕßÕøÎáIí. ÉáÄßÏ æÎÞèÌW çËÞÃᢠØߢ µÞVÁᢠ©ÉçÏÞ·ßAáK µbçG×X Ø¢¸Jßæa øàÄß ¥çÈb×ÃJßæa çÕ·æJ ÌÞÇßAáKáIí.

പാര്‍ട്ടിയെ തകര്‍ക്കാന്‍ വേണ്ടിയാണ് തന്നെ ലക്‌ഷ്യം വേക്കു ന്നദേന്നു പി ജയരാജന്‍

¿ß. Éß. ºdwçÖ~øX ÕÇJßW ÉÞVGßæÏ ÄµVAÞÈÞÃí ÄæK Üfc¢ ÕÏíAáKæÄKá ØßÉß®¢ µHâV ¼ßÜïÞ æØdµGùß Éß.¼ÏøÞ¼X. ÄÈßæAÄßæøÏáU ¦çøÞÉâ ÕcµíÄßÉøÎÞæÃKí µøáÄáKßÜï. µHâøßæÜ ÉÞVGßÏáæ¿ Ø¢¸¿ÈÞÖµíÄß ÄµVAáµÏÞÃí ¦çøÞÉâ ©KÏßAáK ÎÞÇcÎB{áæ¿ÏᢠÏáÁß®ËßæaÏᢠÜfcæÎKᢠ¼ÏøÞ¼X µHâøßW ÉùEá. ÉÞVGß çÈÄÞAæ{ dÉÄßµ{ÞAÞX çµdwÎdLß ÎáÜïMUß øÞκdwX ÉøØcÎÞÏ ¦ÙbÞÈ¢   ÈWµáµÏÞÃí. ²FßÏæJ Õ߃յÞøßµæ{ ²xáæµÞ¿áJÕæøçMÞæÜÏÞÃí ÎáÜïMUßÏá¢.   æÉÞÜàØßæÈ ÎáÜïMUß çÉ¿ßMßAáµÏÞæÃKᢠ¼ÏøÞ¼X ¦çøÞÉß‚á.

അനേഷണ സംഗതിനെതിരെ പിണറായി വിജയന്‍

ÄßøáÕÈLÉáø¢D ¿ß.Éß. ºdwçÖ~øX ÕÇ¢ ¥çÈb×ßAáK æÉÞÜàØí Ø¢¸JßæÈÄßæø ÄßøßE ØßÉß®¢ Ø¢ØíÅÞÈ æØdµGùß ÉßÃùÞÏß Õß¼ÏX, ¥çÄØÎÏ¢ §çMÞZ ¥ùØíxßÜÞÏ ÉÞVGßAÞVAá ÕÇÕáÎÞÏß ®æLCßÜᢠÌtÎáæICßW ©ºßÄÎÞÏ È¿É¿ß ®¿áAáæÎKᢠÕcµíÄÎÞAß. §ì ÕÇÕáÎÞÏß ²øá ÌtÕáÎßæˆKÞÃá ØßÉß®¢ ÈßÜÉÞ¿í. ¥ÄßW ÈßKá ÕcÄcØíÄÎÞÏß ¦æøCßÜᢠÈàBßÏßGáæICßW ¥AÞøc¢ ÉøßçÖÞÇßAá¢.

®KÞW §çMÞZ µØíxÁßÏßæÜ¿áJá ®KÄáæµÞIí ¥Õæø µáxAÞøÞÏß ÉÞVGß µÞÃáKáÎ߈. §ÄÞÃí §AÞøcJßÜáU ÉÞVGß ÈÏ¢ê ÉßÃùÞÏß ÉùEá. ÍøÃçÈÄãÄb¢ ÉùÏáK ÄßøAÅ ¥ÈáØøß‚ÞÃí ¥çÈb×ÃØ¢¸¢ ÈàBáKÄí ®Ká ÉßÃùÞÏß ¥çøÞÉß‚á. øIá dÉÎá~ ØßÉß®¢ çÈÄÞAæ{ µØíxÁßÏßæÜ¿áAÃæÎKá Ø¢¸JßæÜ ²øá dÉÇÞÈßçÏÞ¿í ¦ÕÖcæMGçMÞZ, '¥ÄßÈá æÄ{ßÕá çÕçI ®KÞÃí ¥çgÙ¢ Äßøß‚á çºÞÆß‚Äí. ®CßW ÉßæK §ÄßW Äá¿çøI ®KÞÏßøáKá dÉÄßµøâ.

ɵø¢ çµÞYd·Øí ÉùÏáKÄí ¥çÄÉ¿ß ¥ÈáØøßAáK ®ØíÉß: øÞ¼íçÎÞÙæÈ Ø¢¸JßWæM¿áJß. ÉçIÏáU ¥çgÙJßæa §ì µâùßæÈ '¦Æøß‚í æ®Éß®Øí Ø¢¸¿ßMß‚áæµÞ¿áJÄᢠÏáÁß®Ëí ØVAÞøÞÃí. ®KÞW çµdw ØVAÞV ¥Äá ùgÞAß. æØXd¿W ¥ÁíÎßÈßØíçd¿xàÕí ææd¿ÌcâÃÜßW çÉÞÏçMÞZ ¥Äá Øíçx æºÏíÄá. ¦ ÌÜJßW æ®Éß®ØáµÞøÈÞÏß Äá¿øáK ²øÞæ{ §BæÈ ²øá dÉÇÞÈæMG Ø¢¸Jßæa ÍÞ·ÎÞAÞX ¯æÄCßÜᢠØVAÞV ÄÏÞùÞµáçÎÞ? ¥çÈb×à آ¸ÕáÎÞÏß ÌtæMGí §ÄáÕæø ØßÉß®¢ ²KᢠÉùEßøáK߈. ÕßXØX ®¢. çÉÞ{ᢠ¥ÈâÉí ç¼AÌí µáøáÕß{ÏᢠÕÜßÏ ¦çfÉJßÈá ÕßçÇÏøÞµÞJ ©çÆcÞ·ØíÅøÞÃí.

¥ÈâÉí ç¼AÌí ²ÝßÕÞÏ µÞøcæJAáùß‚ÞçÃÞ ÉùÏáKÄí ®Ká çºÞÆß‚çMÞZ, ÎÞÇcÎBZ ÄæK ¥AÞøc¢ ùßçMÞVGí æºÏíÄßGáIí ®KÞÏßøáKá ÉßÃùÞÏßÏáæ¿ ÎùáÉ¿ß. ¥ùØíxßÜÞÏÕV ¥çMÞZ ÈßøÉøÞÇßµ{ÞÃí ®KÞçÃÞ ®Ká çºÞÆß‚çMÞÝÞÃí ¥ÕæøÏᢠÉâVÃÎÞÏß ÈcÞÏàµøßAÞÈßæˆKá ÉßÃùÞÏß ÕcµíÄÎÞAßÏÄí. §çMÞZ Éß¿ßµâ¿ßÏÕæøAáùß‚í ²øá ¥ÍßdÉÞÏ¢ ÉùÏÞX µÝßÏ߈. §ì Ø¢ÍÕ¢ È¿KÄßÈá çÖ×¢ ÉÞVGßÄÜJßW ¥çÈb×â È¿JßÏßøáKá. ÉÞVGßAí ¥ÄßW ²øá ÉCáÎßæˆKÞÃá çÌÞÇcÎÞÏÄí.

§çMÞZ æÉÞÜàØí ¦çøÞÉßAáK ÈßÜÏíAí ¥AÞøc¢ ÉøßçÖÞÇßAá¢. ¥çÈb×â ÕÝßæÄxßAÞX ¯xÕᢠØNV¼¢ æºÜáJáKÄá çµdw ¦ÍcLø ØÙÎdLß ÎáˆMUß øÞκdwÈÞÃí. Õ¿µø ÎmÜJßW ÉÞVGß ¯xÕᢠֵíÄÎÞÏ dÉçÆÖJí ¥ÄßæÈ ÄµVAáµÏÞÃá ÎáˆMUßÏáæ¿ Üfc¢. µâJáÉùOí ²ÞËßØí æØdµGùß ÌÞÌáÕßæÈ Éß¿ß‚áæµÞIáçÉÞÏß ÎVÆß‚ÄßæÈÄßæø ÉÞVGß dÉÄßµøâ ØbÞÍÞÕßµÎÞÃí.

¦Æc¢ dÉÄßµæ{ ÈßÖíºÏßAáµ, ®KßGá çµØí ©IÞAÞX æÄ{ßÕá Øã×í¿ßAáµ. §ÄáæµÞæIÞæA ØßÉß®NßæÈ çÕGÏÞ¿ÞæÎKÞÃá µøáÄáKæÄCßW ¥Äá È¿A߈. æÉÞÜàØí Ø¢øfÃÏßÜÞÃí ²FßÏ¢ çÎ~ÜÏßW ÉÞVGßAÞVæAÄßæø ¥dµÎBZ È¿AáKÄí. §ì ¦çøÞÉÃBæ{ˆÞ¢Õ‚í æȇÞxßXµøÏßW µ¿Káµâ¿ÞæÎKÞÃá µøáÄáKæÄCßW ¥Äá  È¿A߈. Ø¢ØíÅÞÈæJ ¼ÈBæ{ ØÞÎáÆÞÏßµÎÞÏß ÍßKßMß‚á ®KÄÞÃí §ì ØVAÞøßæa dÉÇÞÈ 'ÕÞV×ßµ çÈG¢. ææØX çÌÞVÁí ¥ÝßÎÄßçAØí ÉßXÕÜß‚ È¿É¿ßæÏÏᢠÉßÃùÞÏß ÕßÎVÖß‚á.  

വീണ്ടും അറസ്റ്റ് ,,,,, സീ പി എമ്മില്‍ കണ്ണൂര്‍-കോഴിക്കോടും തമ്മില്‍ ഭിന്നത

µHâV/kçµÞÝßçAÞ¿í/ ÄßøáÕÈLÉáø¢  D  ¿ß.Éß. ºdwçÖ~øX ÕÇçAØßW µâJáÉùOí ØßÉß®¢ ¯øßÏ µNßxß ³ËßØí æØdµGùß ¥ùØíxßÜÞÕáµÏᢠµHâV ¼ßˆÏßæÜ ²øá çÜÞAW µNßxßÏ¢·¢ µØíxÁßÏßÜÞÕáµÏᢠæºÏíÄ ÆßÕØ¢ ÄæK,  dÉÞçÆÖßµ çÈÄÞAZ Éß¿ßÏßÜÞµáK dÉÖíÈJßW ÉÞVGßÏßæÜ ¥ÍßdÉÞÏ ÍßKÄ æÕ{ßÕÞÏß.

    µHâV, çµÞÝßçAÞ¿í ¼ßˆÞ çÈÄãÄbBZ  dÉÖíÈJßW øIá Äø¢ ÈßÜÉÞ¿áµ{ßÜÞÃí.  ØßÉß®¢ µâJáÉùOí ¯øßÏ µNßxß ³ËßØí æØdµGùßæÏ æÉÞÜàØí µØíxÁßÏßæÜ¿áJçÄÞæ¿ µHâV çÈÄãÄb¢ ÉøØcdÉÄßç×ÇÕáÎÞÏß ø¢·æJJß.  Éß¿ßÏßÜÞÏÕæø øfßAÞX æÄøáÕßÜßùBÞÈßæˆKá çµÞÝßçAÞ¿í ¼ßˆÞ çÈÄãÄb¢ ÕcµíÄÎÞAßÏçÄÞæ¿ÏÞÃá Õ¿µø ÁßèÕ®ØíÉß ³ËßØßÈá ÎáKßW  µáJßÏßøßMáØÎøJßÈá µHâV çÈÄãÄb¢ §ùBßMáùæMGæÄKÞÃá ØâºÈ.

    ØßÉß®Nßæa Ø¢¸¿ÈÞ Ø¢ÕßÇÞÈ¢ ¥ÈáØøß‚á çµÞÝßçAÞ¿í ¼ßˆÞ çÈÄãÄbÎÞÃá Õ¿µø ÁßèÕ®ØíÉß ³ËßØßW §¿æÉç¿IßÏßøáKÄí. ®KÞW µHâV ¼ßˆÞ çÈÄãÄbJßæa ÈßVçÆÖdɵÞø¢ µHâøßæÜ çÈÄÞÕÞÏ  ®¢. Õß. ¼ÏøÞ¼æa çÈÄãÄbJßW  dÉÄßç×ÇJßÈßùBßÏÄá çµÞÝßçAÞæG ÉÞVGßÏáæ¿ ÈßØÙµøÃJßÈá æÄ{ßÕÞÃí.

k    ¥çÈb×ÃØ¢¸¢ µÝßEÆßÕØ¢ µØíxÁßÏßæÜ¿áJ µâJáÉùOí ¯øßÏ ³ËßØí æØdµGùß  çÉøÞÕâV çÄÞdO ‘d·ÞXÁí ÎÞ”ÏßW Øß. ÌÞÌá(36),ÕßæÈ æÉÞÜàØí §KæÜ ¥ùØíxí 溇áµÏᢠ ¼ÞÎcJßW Õß¿áµÏᢠæºÏíÄá. æµÞÜØ¢¸JßæÜ ÈÞÜáçÉæø ²øá øÞdÄß ÎáÝáÕX ³ËßØßW ÄÞÎØßMß‚ÄßÈÞÃí ¥ùØíxí. ¥çÈb×à ©çÆcÞ·ØíÅæa ÕßçÕºÈÞÇßµÞø¢ ©ÉçÏÞ·ß‚ÞÃí ¼ÞÎcJßW ÕßGÄí.  §Äá µâ¿ÞæÄ dÉÄßµZAí ÕcÞ¼ çø~ ©ÉçÏÞ·ß‚í Øߢ µÞVÁí ÄøæM¿áJß ÈWµßÏ ¥ÝßÏâV µáEßMUß ÉáùçJJ‡ßW ®¢.Éß. ¼ÞÌßùᢠ(35) §KæÜ ¥ùØíxßÜÞÏß. §çÄÞæ¿ ºdwçÖ~øX ÕÇçAØßW 12 çÉV ¥ùØíxßÜÞÏß. ÕÇJßW ÉCáæIKá Ø¢ÖÏßAáK ÉÞÈâV µáçKÞJáÉùOí çÜÞAW µNßxßÏ¢·¢ ç¼cÞÄß ®K ç¼cÞÄßVÌÞÌáÕßæÈ µØíxÁßÏßæÜ¿áJßGáÎáIí.

  µáK΢·Ü¢ ¼áÁß×cW ²KÞ¢ µïÞØí μßØíçd¿xí çµÞ¿ÄßÏßW ÙÞ¼øÞAßÏ ¼ÞÌßùßæÈ øIÞÝíºçJAí ùßÎÞXÁí æºÏíÄí Õ¿µø ØÌí ¼ÏßÜßçÜAí ¥Ï‚á. ÕcÞÝÞÝíº ¥ùØíxá æºÏíÄ æµÞ{ÕUâV ÄâÕAáKí Õ¿AÏßW ÎçÈÞ¼í ®K d¿ìØV ÎçÈÞ¼æÈ(47) 14 ÆßÕØçJAᢠÉÞ¿c¢ µßÝAÏßW ÎáÄßÏB ×çÈÞ¼í ®K çµ{æÈ(32) ÈÞÜâ ÆßÕØçJAᢠæÉÞÜàØí µØíxÁßÏßW ÕßGá. ·âÂÞçÜÞºÈÏßÜᢠdÉÄßµZAí Éâ èµÎÞùßÏÄßÜᢠÉCáUÄßÈÞW ÎçÈÞ¼æÈ ÕßÖÆÎÞÏß çºÞÆc¢ æºç‡IÄáæIKí ¥çÈb×à ©çÆcÞ·ØíÅX çµÞ¿ÄßæÏ ¥ùßÏß‚á. dÉÄßµ{áæ¿ ©çgÖcæJAáùß‚í çÌÞÇcÎ߈ÞÄßøáKÄßÈÞW Øߢ µÞVÁßÈÞÏß ÕcÞ¼ Äßøß‚ùßÏW µÞVÁí ÈßVÎß‚ÄßÈí ÎæxÞøá çµØí ù¼ßØíxV æºÏíÄÞÃí ¼ÞÌßùßæÈ dÉÄßÏÞAßÏÄí.

   çµÞÝßçAÞ¿á ¼ßˆÏßæÜ  dÉÞçÆÖßµ çÈÄÞAZ Éß¿ßÏßÜÞÏÄÞÏß ¥çÈb×ÃØ¢¸¢ ÄæK æÕ{ßæM¿áJßÏçMÞZ  Éß¿ßÏßÜÞÏÕV ÉÞVGßAÞæøKá ØíÅßøàµøßæ‚CßÜᢠ ¥ÕVAá ÉCßæˆK ÈßÜÉÞæ¿¿áAáµÏÞÏßøáKá çµÞÝßçAÞ¿í ¼ßˆÞ çÈÄãÄb¢. §ÕVAÞÏß øÞ×íd¿àÏçÎÞ ÈßÏÎÉøçÎÞ ¦Ï §¿æÉ¿ÜßÈí §ÄáÕæø çµÞÝßçAÞæG ÉÞVGß ÎáÄßVKßGáÎ߈. ¥çÄØÎÏ¢, µHâøßWÈßKá Éß¿ßÏßÜÞÏÕVAÞÏß µHâøßæÜ ÉÞVGß ¨ øIá øàÄßÏßÜᢠø¢·æJJáµÏᢠæºÏíÄá. Øß. ÌÞÌáÕßæÈ µØíxÁßÏßæÜ¿áJÄßW dÉÄßç×Çß‚á µâJáÉùOßW dÉÄßç×Ç dɵ¿È¢ È¿JßÏ ÉÞVGß, Õ¿µøÏßW µHâøßW ÈßæKJßÏ ®¢. Õß. ¼ÏøÞ¼æa çÈÄãÄbJßW ÁßèÕ®ØíÉß ³ËßØßÈá ÎáKßW  µáJßÏßøßMá ØÎøÕᢠȿJß.

ÎÃßAâùáµZAµ¢ Îá~cÎdLßAᢠÎÈá×cÞÕµÞÖ µNß×ÈáæΈޢ ÈßçÕÆÈBZ ÈWµáµÏᢠæºÏíÄá. çµÞÝßçAÞGá çÈÄÞAZ Éß¿ßÏßÜÞÏÄßW dÉÄcf dÉÄßç×ÇJßÈßùBÞJ ÉÞVGß, µHâøßWÈßKá Éß¿ßÏßÜÞÏ çÈÄÞÕßÈÞÏß øIᢠµWÉß‚ßùBáµÏÞÏßøáKá. ¥çÄ ØÎÏ¢ ¯øßÏ µNßxß ³ËßØí æØdµGùß ¥ùØíxßÜÞÏçÄÞæ¿  ÉÞVGßÏáæ¿ µHâøßæÜ ©KÄ çÈÄÞA{ßçÜAí ¥çÈb×â ®JáæÎK ¥ÕØíÅ ÎáKßW µIÞÃí æÉæGKí µHâV çÈÄãÄb¢ dÉÄßµæ{ øfßAÞX ø¢·JßùBßÏæÄKí ùÕÜâ×Èùß ÎÞVµíØßØíxí ÉÞVGß ¦çøÞÉß‚á.

കിംഗ്‌ ഖാന് വിലക്ക്

Îá¢ææÌD ÕÞCæÁ ØíçxÁßÏJßW dÉçÕÖßAáKÄßW ÈßKá æµÞWAJ ææÈxí ææùçÁÝíØí ¿à¢ ©¿ÎÏᢠçÌÞ{ßÕáÁí ÄÞøÕáÎÞÏ ×Þùâ~í ~ÞæÈ Îá¢ææÌ dµßAxí ¥çØÞØßçÏ×X(®¢Øß®) ¥FáÕV×çJAí ÕßÜAß. ®¢Øß® ¼àÕÈAÞçøÞ¿í ¥ÉÎøcÞÆÏÞÏß æÉøáÎÞùßÏÄÞÃí µÞøâ. ¦¼àÕÈÞL ÕßÜAí ¯VæM¿áJßæÏKÞÃí çÈøçJ ®¢Øß® ¥ùßÏß‚ßøáKÄí.

ÕßÜAí ÉßXÕÜßAßæÜïKí Îá¢èÌ dµßAxí ¥çØÞØßçÏ×X   dÉØßÁaí ÕßÜÞØí ùÞÕá çÆÖíÎá~í ÉùEá.  µÝßEÆßÕØ¢ °Éß.®W ÎWØøJßÈß¿ÏßÜáIÞÏ dÉÖíÈBæ{Já¿VKÞÃí ÕßÜAí. ®KÞW ×Þùâ¶ßæÈÄßøÞÏ ÕßÜAí ÈßÜÕßW ÕøáKÄá Ø¢Ìtß‚í ¥LßÎ ÄàøáÎÞÈ¢ ÌßØßØßæ®Ïáç¿ÄÞÃí.

പോലീസിനെയും മധ്യമ പ്രവര്തകരക്ക്‌ എദിരെ രൂക്ഷ വിമര്‍ശനവുമായി എളമരം കരീം

çµÞÝßçAÞ¿íD ²øá Ø¢¸¢ ÎÞÇcÎ dÉÕVJµøᢠ¥çÈb×à آ¸JßæÜ ²øá ÕßÍÞ·¢ æÉÞÜàØáµÞøᢠ¿ß. Éß. ºdwçÖ~øX ÕÇçAØí ØßÉß®Nßæa ÄÜÏßW æµGßÕÏíAÞÈáU ÏáÁß®Ëí µbçG×X ¯æx¿áJßøßAáµÏÞæÃKí ¼ßˆÏáæ¿ ºáÎÄÜÏáU ØßÉß®¢ Ø¢ØíÅÞÈ æØdµGùßÏxí ¥¢·¢ ®{Îø¢ µøà¢. æȇÞxßXµø ÄßøæE¿áMá ÜfcÎßGáU ÏáÁß®Ëßæa ÈàAæJ ØÙÞÏßkAÞÈÞÃí ¨ µbçG×X. ¿ß. Éß. ºdwçÖ~øX ÕÇJßÈá çÖ×¢ ÉáùJá ÕK ÉdÄ ÕÞVJµZ ¨ µbçG×æÈ ØÞÇâµøßAáKÄÞæÃKᢠµøࢠÉùEá.

ºdwçÖ~øX ÕÇÕáÎÞÏß ÌtæMGá ¼ßˆÏßæÜ- øIá çÜÞAW µNßxß ¥¢·BZ ¥ùØíxßÜÞÏçMÞZ ©IÞµÞJ dÉÄßç×Ç¢ µâJáÉùOí ¯øßÏ µNßxß ³ËßØí æØdµGùß ¥ùØíxßÜÞÏçMÞZ ®LáæµÞIí ©IÞæÏK çºÞÆcJßÈí æµÞÜÉÞĵ¢ È¿K ¼ßˆ ®K ÈßÜÏßW ¥ùØíxᢠçºÞÆc¢- 溇Üᢠ¥ÕÇÞÈÄçÏÞæ¿ÏÞÃí ÉÞVGß µÞÃáKæÄKí µøࢠÎùáÉ¿ß ÉùEá. ¥çÈb×ÃÕáÎÞÏß ØÙµøßAáæÎKí ÉÞVGß- ©ùMá ÈWµßÏÄÞÃí.

¼ßˆÏßæÜ ¦æøÏᢠ¥ùØíxí 溇ÞX ØNÄßAßæˆKá ÉÞVGß ÈßÜÉÞ¿í ®¿áJÞW ®L޵ᢠØíÅßÄß. µâJáÉùOí ³ËßØí æØdµGùßæÏ çÆçÙÞÉdÆÕ¢ ¯WMß‚á ºßÜ çÉøáµZ ÉùÏßAÞX dÖÎß‚ÄáæµÞIÞÃí dÉÄßµøß‚Äí. ÎÞdÄΈ, çµØßW øIí ©KÄ ØßÉß®¢ çÈÄÞAæ{ ¥ùØíxí 溇ÞX ÏáÁß®Ëí çµdwB{ßW ÈßKí æÉÞÜàØßÈá ÈßVçÆÖ¢ çÉÞæÏK ÕßÕøÕᢠdÉÄßµøÃJßÈá ÉßKßÜáæIKᢠ¥çgÙ¢ ÉùEá.

കൂതുപരമ്പില് സീ പി എം പ്രദിഷേദം

കൂത്തുപറമ്പ്: ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സി.പി.എം. കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറി സി.ബാബുവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കൂത്തുപറമ്പില്‍ സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ പ്രകടനമായെത്തിയവര്‍ കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസ് ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഇതേ ആവശ്യവുമായി സി.പി.എം നേതാവ് എം.വി ജയരാജന്‍ വടകര ക്രൈം ഡിറ്റാച്ച്‌മെന്റ് ഓഫീസിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ബാബുവിനെ വിട്ടയക്കാമെന്ന് പോലീസ് ഉറപ്പു നല്‍കിയതായി അദ്ദേഹം അറിയിച്ചു.

കൊല നടത്തിയ ഗുണ്ടാസംഘാംഗങ്ങളെ പാര്‍ട്ടി കൂത്തുപറമ്പ് ഓഫീസിലെത്തിച്ചതായി കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളിലൊരാള്‍ മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഓഫീസ് സെക്രട്ടറിയെ കസ്റ്റഡിയിലെടുത്തത്.

ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിനു ഒരു വയസ്സ്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വെള്ളിയാഴ്ച ഒരു വര്‍ഷം പൂത്തിയാക്കുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം ബാധകമായതിനാല്‍ ആഘോഷം വോട്ടെടുപ്പിനുശേഷമേയുണ്ടാകൂ. ജൂണ്‍ നാലിനാണ് ആഘോഷം തുടങ്ങുക. 10 ന് സമാപിക്കും.ജനക്ഷേമകരമായ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് വാര്‍ഷികാഘോഷത്തിന് തുടക്കമിടാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, സേവനാവകാശ നിയമം തുടങ്ങിയവ ഇവയില്‍ ഉള്‍പ്പെടുന്നു. സാം പിട്രോഡ സംസ്ഥാനത്തിന്റെ വികസനത്തിനായി തയ്യാറാക്കിയ 10 ഇന പദ്ധതികളുടെ പ്രഖ്യാപനവും ഇതോടൊപ്പമുണ്ടാകും.

സംസ്ഥാനതലത്തിലുള്ള പരിപാടിക്കുപുറമെ ജില്ലാ തലങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പ്രചാരണ പരിപാടികളുമുണ്ടാകും. പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനം ജില്ലകളില്‍ മന്ത്രിമാര്‍ നടത്തിയാണ് വാര്‍ഷികം ആഘോഷിക്കുക.ഇതേ സമയം പ്രതിപക്ഷം വാര്‍ഷികദിനം വഞ്ചാനാദിനമായാണ് ആചരിക്കുക. ബി.ജെ.പി. നെയ്യാറ്റിന്‍കരയില്‍ ഒ. രാജഗോപാലിന്റെ ഉപവാസം സംഘടിപ്പിച്ചിട്ടുണ്ട്.

നേരിയ ഭൂരിപക്ഷത്തിന് അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ ആയുസിനെക്കുറിച്ച് സത്യപ്രതിജ്ഞ ചെയ്ത അന്നുമുതല്‍ തന്നെ ആശങ്കയുണ്ടായിരുന്നെങ്കിലും ചില സന്ദര്‍ഭങ്ങളിലൊഴികെ സര്‍ക്കാര്‍ സ്ഥിരതയോടെ മുന്നേറുന്ന അനുഭവമാണ് ഉണ്ടായത്. പാമോയില്‍ കേസിലെ വിധിയും ജഡ്ജിക്കെതിരെ നടത്തിയ നീക്കങ്ങളും സര്‍ക്കാരിനെതിരെ പ്രതിപക്ഷ ആയുധമായി. എന്നാല്‍ പിറവം ഉപതിരഞ്ഞെടുപ്പിലെ വന്‍ വിജയവും പ്രതിപക്ഷത്തുനിന്നുള്ള ആര്‍. സെല്‍വരാജിന്റെ രാജിയും രാഷ്ട്രീയമായി സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കി.
ജനസമ്പര്‍ക്ക പരിപാടിയിലൂടെ മുഖ്യമന്ത്രി ജില്ലകള്‍ തോറും ഓടിയെത്തി സര്‍ക്കാര്‍ സംവിധാനത്തെ ചലനാത്മകമാക്കി. സ്മാര്‍ട്ട്‌സിറ്റി, കൊച്ചിമെട്രോ, അധ്യാപക പാക്കേജ് തുടങ്ങി വിവിധ പദ്ധതികള്‍ സര്‍ക്കാരിന് മേന്മയായപ്പോള്‍ അഞ്ചാം മന്ത്രി പ്രശ്‌നവും വകുപ്പ് മാറ്റവും കേരള കോണ്‍ഗ്രസി (ബി) ലെ പ്രശ്‌നവും സര്‍ക്കാരിന് പോരായ്മയായി മാറി

കടലിലെ വെടിവെപ്പ് കുറ്റപത്രം സമര്‍പിച്ചു

കൊല്ലം:കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ച കേസിന്റെ കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ചു.എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്ത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്നതിനാലാണ് വെള്ളിയാഴ്ചതന്നെ കുറ്റപത്രം നല്‍കിയത്.

റിമാന്‍ഡില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരായ ലെസ്‌തോറേ മാസി മിലാനോ സാല്‍വത്തോറെ ജിറോണ്‍ എന്നിവരെ മുഖ്യ പ്രതികളാക്കിയുള്ള കുറ്റപത്രമാണ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്. ബോട്ടുടമ ഫ്രെഡി ഉള്‍പ്പെടെ എട്ടോളം സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്.

ഇതിനിടെ ഇറ്റാലിയന്‍ വിദേശകാര്യ ഉപമന്ത്രി സ്‌റ്റെഫാന്‍ ദ് മിസ്ത്യൂറ തിരുവനന്തപുരത്ത് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസെപാക്യവുമായി ചര്‍ച്ച നടത്തി. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയത് മാനുഷിക പരിഗണന വെച്ചാണെന്നും കൊലപാതകവുമായി ഇതിന് ബന്ധമില്ലെന്നും മിസ്ത്യൂറ പറഞ്ഞു.

നാവികരുടെ ജാമ്യാപേക്ഷയില്‍ കൊല്ലം സെഷന്‍സ് കോടതി ശനിയാഴ്ച വിധി പറയും. കഴിഞ്ഞ ദിവസം വാദം കേട്ട സെഷന്‍സ് ജഡ്ജി പി.ഡി. രാജു കേസ് വിധി പറയാനായി 19 ലേക്ക് മാറ്റുകയായിരുന്നു.

ഉണ്ണിത്താന്‍ വധശ്രമം D Y S P യുടെ ജാമ്യ അപേക്ഷ തള്ളി

കൊച്ചി: മാതൃഭൂമി കൊല്ലം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഡിവൈഎസ്പി അബ്ദുള്‍ റഷീദിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. ഇന്നലെ വാദം കേട്ട കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

സിബിഐക്ക് വേണ്ടി പ്രോസിക്യൂട്ടര്‍ രാധിക രാജശേഖരനും പ്രതിക്കുവേണ്ടി അഡ്വ. ബി. രാമന്‍ പിള്ളയും ഹാജരായി.
കൊച്ചി: മാതൃഭൂമി കൊല്ലം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഡിവൈഎസ്പി അബ്ദുള്‍ റഷീദിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. ഇന്നലെ വാദം കേട്ട കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

സിബിഐക്ക് വേണ്ടി പ്രോസിക്യൂട്ടര്‍ രാധിക രാജശേഖരനും പ്രതിക്കുവേണ്ടി അഡ്വ. ബി. രാമന്‍ പിള്ളയും ഹാജകൊച്ചി: മാതൃഭൂമി കൊല്ലം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഡിവൈഎസ്പി അബ്ദുള്‍ റഷീദിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. ഇന്നലെ വാദം കേട്ട കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

സിബിഐക്ക് വേണ്ടി പ്രോസിക്യൂട്ടര്‍ രാധിക രാജശേഖരനും പ്രതിക്കുവേണ്ടി അഡ്വ. ബി. രാമന്‍ പിള്ളയും ഹാജകൊച്ചി: മാതൃഭൂമി കൊല്ലം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഡിവൈഎസ്പി അബ്ദുള്‍ റഷീദിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. ഇന്നലെ വാദം കേട്ട കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

സിബിഐക്ക് വേണ്ടി പ്രോസിക്യൂട്ടര്‍ രാധിക രാജശേഖരനും പ്രതിക്കുവേണ്ടി അഡ്വ. ബി. രാമന്‍ പിള്ളയും ഹാജരായി.

പ്രതിക്ക് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്നും മുന്‍കാല ചെയ്തികള്‍ പരിശോധിച്ചാല്‍ തുടര്‍ന്നുള്ള അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ പ്രതിക്ക് കഴിയുമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. അപകടകാരിയാണ് പ്രതി. ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്യും.

അന്വേഷണം പൂര്‍ത്തിയായ സ്ഥിതിക്ക് പ്രതിയെ തുടര്‍ന്ന് ജയിലില്‍ പാര്‍പ്പിക്കുന്നത് ന്യായീകരിക്കാന്‍ കഴിയുമോ എന്ന് കോടതി ചോദിച്ചപ്പോള്‍, ഇനിയും ചില സാക്ഷികളെ കൂടി ചോദ്യം ചെയ്ത് തെളിവ് ശേഖരണം പൂര്‍ത്തിയാക്കാനുണ്ടെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

പ്രതിയെ കള്ളക്കേസില്‍ കുടുക്കി സിബിഐ അറസ്റ്റ് ചെയ്തതാണെന്നും കള്ളത്തെളിവ് ഉണ്ടാക്കാന്‍ ഏതു പരിധിവരെയും സിബിഐ പോകുമെന്നും അഡ്വ. രാമന്‍പിള്ള പറഞ്ഞു. കോടതി ഏര്‍പ്പെടുത്തുന്ന ഏത് വ്യവസ്ഥയും ജാമ്യത്തിനായി പ്രതി അംഗീകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.രായി.

പ്രതിക്ക് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്നും മുന്‍കാല ചെയ്തികള്‍ പരിശോധിച്ചാല്‍ തുടര്‍ന്നുള്ള അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ പ്രതിക്ക് കഴിയുമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. അപകടകാരിയാണ് പ്രതി. ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്യും.

അന്വേഷണം പൂര്‍ത്തിയായ സ്ഥിതിക്ക് പ്രതിയെ തുടര്‍ന്ന് ജയിലില്‍ പാര്‍പ്പിക്കുന്നത് ന്യായീകരിക്കാന്‍ കഴിയുമോ എന്ന് കോടതി ചോദിച്ചപ്പോള്‍, ഇനിയും ചില സാക്ഷികളെ കൂടി ചോദ്യം ചെയ്ത് തെളിവ് ശേഖരണം പൂര്‍ത്തിയാക്കാനുണ്ടെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

പ്രതിയെ കള്ളക്കേസില്‍ കുടുക്കി സിബിഐ അറസ്റ്റ് ചെയ്തതാണെന്നും കള്ളത്തെളിവ് ഉണ്ടാക്കാന്‍ ഏതു പരിധിവരെയും സിബിഐ പോകുമെന്നും അഡ്വ. രാമന്‍പിള്ള പറഞ്ഞു. കോടതി ഏര്‍പ്പെടുത്തുന്ന ഏത് വ്യവസ്ഥയും ജാമ്യത്തിനായി പ്രതി അംഗീകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.രായി.

പ്രതിക്ക് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്നും മുന്‍കാല ചെയ്തികള്‍ പരിശോധിച്ചാല്‍ തുടര്‍ന്നുള്ള അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ പ്രതിക്ക് കഴിയുമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. അപകടകാരിയാണ് പ്രതി. ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്യും.

അന്വേഷണം പൂര്‍ത്തിയായ സ്ഥിതിക്ക് പ്രതിയെ തുടര്‍ന്ന് ജയിലില്‍ പാര്‍പ്പിക്കുന്നത് ന്യായീകരിക്കാന്‍ കഴിയുമോ എന്ന് കോടതി ചോദിച്ചപ്പോള്‍, ഇനിയും ചില സാക്ഷികളെ കൂടി ചോദ്യം ചെയ്ത് തെളിവ് ശേഖരണം പൂര്‍ത്തിയാക്കാനുണ്ടെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

പ്രതിയെ കള്ളക്കേസില്‍ കുടുക്കി സിബിഐ അറസ്റ്റ് ചെയ്തതാണെന്നും കള്ളത്തെളിവ് ഉണ്ടാക്കാന്‍ ഏതു പരിധിവരെയും സിബിഐ പോകുമെന്നും അഡ്വ. രാമന്‍പിള്ള പറഞ്ഞു. കോടതി ഏര്‍പ്പെടുത്തുന്ന ഏത് വ്യവസ്ഥയും ജാമ്യത്തിനായി പ്രതി അംഗീകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിക്ക് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്നും മുന്‍കാല ചെയ്തികള്‍ പരിശോധിച്ചാല്‍ തുടര്‍ന്നുള്ള അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ പ്രതിക്ക് കഴിയുമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. അപകടകാരിയാണ് പ്രതി. ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്യും.

അന്വേഷണം പൂര്‍ത്തിയായ സ്ഥിതിക്ക് പ്രതിയെ തുടര്‍ന്ന് ജയിലില്‍ പാര്‍പ്പിക്കുന്നത് ന്യായീകരിക്കാന്‍ കഴിയുമോ എന്ന് കോടതി ചോദിച്ചപ്പോള്‍, ഇനിയും ചില സാക്ഷികളെ കൂടി ചോദ്യം ചെയ്ത് തെളിവ് ശേഖരണം പൂര്‍ത്തിയാക്കാനുണ്ടെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

പ്രതിയെ കള്ളക്കേസില്‍ കുടുക്കി സിബിഐ അറസ്റ്റ് ചെയ്തതാണെന്നും കള്ളത്തെളിവ് ഉണ്ടാക്കാന്‍ ഏതു പരിധിവരെയും സിബിഐ പോകുമെന്നും അഡ്വ. രാമന്‍പിള്ള പറഞ്ഞു. കോടതി ഏര്‍പ്പെടുത്തുന്ന ഏത് വ്യവസ്ഥയും ജാമ്യത്തിനായി പ്രതി അംഗീകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.